• Logo

Allied Publications

Europe
ഋഷി സുനാക് അന്തിമ പോരാട്ടത്തിലേക്ക്
Share
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ചാൻസലർ ഋഷി സുനാക് അവസാനവട്ട പോരാട്ടത്തിലേക്ക്. നാലാം ഘട്ടം വോട്ടെടുപ്പിൽ 118 എംപിമാരുടെ പിന്തുണ നേടിയ അദ്ദേഹത്തിന് ഇനി വേണ്ടത് പാർട്ടി അംഗങ്ങളുടെ പിന്തുണയാണ്.

മൂന്നാം റൗണ്ടിലേതിനെ അപേക്ഷിച്ച് മൂന്ന് വോട്ട് അധികമാണ് സുനാകിനു ലഭിച്ചത്. മുൻ വാണിജ്യകാര്യ സെക്രട്ടറി പെന്നി മോർഡന്‍റിന് 92 വോട്ടും. മുൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസിന് 86 വോട്ടും കിട്ടി. ബുധനാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. സെപ്തംബർ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.

ഋഷി സുനാക്, ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ, ഇറാഖി വംശജൻ നധീം സഹാവി എന്നിവരുൾപ്പെടെ 11 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്‍റെ കുടുംബത്തിന്‍റെ കുടിയേറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി ഋഷി തയ്യാറാക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ
കാലാവസ്ഥാ വ്യതിയാനം; ജര്‍മനി ആറ് ബില്യൺ യൂറോ നിക്ഷേപിക്കും.
ബര്‍ലിന്‍: 2025 മുതല്‍ ആഗോള കാലാവസ്ഥാ സംരക്ഷണത്തിനായി ജര്‍മനി പ്രതിവര്‍ഷം ആറ് ബില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് ജർമ