• Logo

Allied Publications

Europe
കൊടും ശൈത്യത്തിൽ ജർമനിയെ കാത്തിരിക്കുന്നത് ഊർജ പ്രതിസന്ധി
Share
ബെർലിൻ: റഷ്യയിൽനിന്നുള്ള പ്രകൃതി വാതക വിതരണം തടസപ്പെട്ട് തുടങ്ങിയതോടെ ജർമനി കടുത്ത ഊർജ പ്രതിസന്ധി മുന്നിൽ കണ്ടു തുടങ്ങി. വരാനിരിക്കുന്ന കൊടും ശൈത്യകാലത്ത് ഇതെങ്ങനെ മറികടക്കുമെന്നതു സംബന്ധിച്ച് സർക്കാർ കാര്യമായ കൂടിയാലോചനകൾ നടത്തുവരുന്നു.

ജർമനിക്കു നൽകിവരുന്ന പ്രകൃതിവാതകത്തെ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇപ്പോൾ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണെന്ന് ചാൻസലർ ഒലാഫ് ഷോൾസും സാന്പത്തിക മന്ത്രി റോബർട്ട് ഹാബെക്കും ആരോപിക്കുന്നു.

പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാതക വിതരണത്തിന്‍റെ കാര്യത്തിൽ ഉറപ്പു പറയാൻ കഴിയില്ലെന്നാണ് റഷ്യൻ ഊർജ കന്പനിയായ ഗ്യാസ്പ്രോം കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ്. കാനഡയിൽ സർവീസ് ചെയ്യാൻ നൽകിയ പ്രധാന ടർബൈൻ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്നും അവർ പറയുന്നു.

റഷ്യയിൽനിന്ന് സാധാരണ ലഭിച്ചു വരുന്ന പ്രകൃതിവാതകത്തിന്‍റെ നാൽപ്പത് ശതമാനം മാത്രമാണ് ഇപ്പോൾ കിട്ടുന്നത്.

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.