• Logo

Allied Publications

Americas
ഉർസുല ജോസഫ് പനയ്ക്കൽ അന്തരിച്ചു
Share
ഫിലഡൽഫിയ: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ മുൻ ചെയർമാൻ ജോർജ് പനയ്ക്കലിന്‍റെ മാതാവ് ഭാര്യ ഉർസുല ജോസഫ് പനയ്ക്കൽ (77) ആലപ്പുഴ തത്തംപള്ളിയിൽ അന്തരിച്ചു. പരേതനായ സെബാസ്റ്റ്യൻ ജോസഫ് പനയ്ക്കലാണ് ഭർത്താവ്. സംസ്കാരം ജൂലൈ 18 ചൊവ്വാഴ്ച്ച, വൈകുന്നേരം മൂന്നിന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ സംസ്കാരം.

മക്കൾ: ജോർജ് പനയ്ക്കൽ (ഫിലഡൽഫിയാ സീറോ മലബാർ ചർച് ഗായകസംഘാംഗം), രാജൂ പനയ്ക്കൽ (ആലപ്പുഴ), മേഴ്സീ ഫ്രാൻസീസ് (ആലപ്പുഴ).
മരുമക്കൾ: വനജ ജോർജ് (ഫിലഡൽഫിയ), ബിജി രാജു (ആലപ്പുഴ), ഫ്രാൻസീസ് (ആലപ്പുഴ) ഡെയ്സീ കൊച്ചുമകൾ: രാജു.

പരേതയുടെ ആത്മശാന്തിയ്ക്കുള്ള പ്രാർഥനാ ശുശ്രൂഷകൾ, ഫിലഡൽഫിയാ സീറോ മലബാർ കാത്തലിക് ഫൊറെയ്ൻ പള്ളി വികാർ, ഫാ. കുര്യാക്കോസ് കുംബക്കീലിന്‍റെ നേതൃത്വത്തിൽ നടന്നു. ഓർമാ ഇന്‍റർനാഷണൽ, വേൾഡ് മലയാളി കൗണ്‍സിൽ ഉൾപ്പെടെ, വിവിധ സാമൂഹ്യസംഘടനാ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്