• Logo

Allied Publications

Europe
യുക്മ കേരളപൂരം 2022: വിവിധ വിഭാഗങ്ങളിൽ കരാറുകൾ ക്ഷണിക്കുന്നു
Share
ലണ്ടൻ: യൂറോപ്പിൽ മലയാളികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാർണിവലും പ്രദർശനസ്റ്റാളുകളും ഉൾപ്പെടെയുള്ള "കേരളപൂരം 2022'ലേയ്ക്ക് വിവിധ വിഭാഗങ്ങളിൽ കരാറുകൾ ക്ഷണിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളിയുടെ ഇവന്‍റ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. മത്സരവള്ളംകളിയ്ക്കും കാർണിവലിനും വൻജനപങ്കാളിത്തമാണ് ആദ്യ മൂന്ന് വർഷങ്ങളിലും ലഭിച്ചത്. 22 ടീമുകൾ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകൾ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്ബിയിൽ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യുകെ മലയാളികളിൽ ഉയർത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോർഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു. മൂന്നാമത്തെ വള്ളംകളി 2019 ഓഗസ്റ്റ് 31 ന് ഷെഫീൽഡിനടുത്ത് റോഥർഹാമിൽ സംഘടിപ്പിച്ചപ്പോൾ 24 ടീമുകൾ മത്സര രംഗത്തെത്തുകയും, വനിതകളുടെ പ്രദർശന മത്സരവും, മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും ആസ്വദിക്കുവാൻ മാൻവേഴ്സ് തടാകത്തിലേക്ക് ഏഴായിരത്തിൽപ്പരം കാണികളാണ് ഒഴുകിയെത്തിയത്. ഇപ്രാവശ്യം പതിനായിരത്തോളം ആളുകളാണ് വള്ളംകളി കാണുവാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

യുക്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് മത്സരവള്ളംകളിയും കാർണിവലും ഉൾപ്പെടെയുള്ള ന്ധകേരളാ പൂരം 2022ന്ധ ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നത് സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡ് നഗരത്തിന് സമീപമുള്ള മാൻവേഴ്സ് തടാകത്തിൽ തന്നെയാവും.

തൽസമയ സംപ്രേക്ഷണം ലൈവ് ടിവി

ലോകമെന്പാടുമുള്ള പ്രവാസി മലയാളികൾക്കിടയിൽ 2017, 2018, 2019 വർഷങ്ങളിലെ വള്ളംകളി മത്സരങ്ങളും കാർണിവലും വലിയ ആവേശമാണുണ്ടാക്കിയത്. ആയിരക്കണക്കിന് ആളുകൾ തൽസമയ പ്രക്ഷേപണം പ്രയോജനപ്പെടുത്തി. കരാർ ഏറ്റെടുക്കുന്ന കന്പനി/ടിവി ചാനൽ പരിപാടിയുടെ ഒഫീഷ്യൽ വീഡിയോ/ടിവി പാർട്ട്ണേഴ്സ് ആയിരിക്കും.

നിബന്ധനകൾ:

യുകെയിലെ നിയമങ്ങൾക്ക് വിധേയമായി വീഡിയോ റെക്കോർഡിംഗ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ, അവ പ്രവർത്തിപ്പിക്കുന്നതിന് പരിചയസന്പന്നരായ സ്റ്റാഫ് എന്നിവയുണ്ടാവണം.
ഉപകരണങ്ങൾക്കും സ്റ്റാഫിനും ആവശ്യമായ ലൈസൻസ്, ഇൻഷ്വറൻസ്. അപേക്ഷകൾ ലഭിക്കുന്നതിൽ നിന്നും കരാർ നൽകുന്നതിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്നും ഇവയുടെ കോപ്പികൾ സംഘാടകസമിതി ആവശ്യപ്പെടുന്നതായിരിക്കും.

അയ്യായിരത്തിൽപ്പരം ആളുകൾ പങ്കെടുത്ത പരിപാടികൾ തൽസമയ പ്രക്ഷേപണം നടത്തി മുൻപരിചയം. നാല് ക്യാമറകളെങ്കിലും ഒരേസമയം പ്രവർത്തിക്കുന്നത് ഉണ്ടാവണം. സ്റ്റേജ്, കാണികൾ, വള്ളംകളിയുടെ സ്റ്റാർട്ടിങ്, ഫിനിഷിങ് പോയിന്‍റുകൾ എന്നിവ നിർബന്ധമായും കവർ ചെയ്യാൻ സാധിക്കണം.

ലൈവ് കവറേജ് നൽകുന്നതിനൊപ്പം വീഡിയോ റെക്കോർഡിംഗ് കൂടി നടത്തേണ്ടതാണ്. ഇവ പൂർണമായും ഇലക്ട്രോണിക് കോപ്പിയായി പരിപാടി നടന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ സംഘാടക സമിതിയ്ക്ക് കൈമാറണം.

തൽസമയ സംപ്രേക്ഷണത്തിനും വീഡിയോ കവറേജിനുമായി സംഘാടകസമിതിയ്ക്ക് നൽകേണ്ട തുക സംബന്ധിച്ച് ചുമതലയുള്ളവരെ ബന്ധപ്പെടേണ്ടതാണ്. ലൈവ് പ്രോഗ്രാമിൽ ഉൾപ്പെട്ടില്ലെങ്കിലും വിഐപി ലോഞ്ച്, കുട്ടികളുടെ പാർക്ക് എന്നിവയുടേയും വീഡിയോ കവറേജ് ഉണ്ടായിരിക്കണം.ഡ്രോണ്‍ ഉപയോഗിച്ചുള്ള ഷൂട്ടിംഗിന് പ്രത്യേക അനുമതി മുൻകൂട്ടി പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ ഉടമകളിൽ നിന്നും വാങ്ങേണ്ടതാണ്.

ഫോട്ടോഗ്രാഫി

അഞ്ച് ഫോട്ടോഗ്രാഫർമാരെയെങ്കിലും അറേഞ്ച് ചെയ്യുന്നതിന് സാധിക്കുന്ന വ്യക്തി/കന്പനിയാവണം. സ്റ്റേജ്, കാണികൾ, വള്ളംകളി സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് പോയിന്‍റ്, വിഐപി ലോഞ്ച്, കുട്ടികളുടെ പാർക്ക് എന്നിവ പൂർണമായിട്ടും കവർ ചെയ്യേണ്ടതാണ്.

യുകെ നിയമങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരെ/പരിശീലനം ലഭിച്ചവരെയാവണം കരാർ ലഭിക്കുന്നവർ കൊണ്ടുവരേണ്ടത്.

ഒഫീഷ്യൽ ഫോട്ടോഗ്രാഫി പാർട്ട്ണേഴ്സിനു പരിപാടി നടക്കുന്ന സ്ഥലത്ത് പ്രത്യേക സ്റ്റാൾ ഒരുക്കി ആളുകളുടെ ചിത്രങ്ങൾ പണം ഈടാക്കി എടുക്കുന്നതിന് അനുമതി ഉണ്ടായിരിക്കും. എന്നാൽ പ്രോഗ്രാം കവർ ചെയ്യുന്നതിനായി എത്തുന്ന ഫോട്ടോഗ്രാഫർമാരെ ഇതിനായി നിയോഗിക്കുവാൻ പാടില്ല.

ഫുഡ് സ്റ്റാൾ

ഒൗട്ട് ഡോർ/ഇവന്‍റ് കേറ്ററിംഗ് നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ/വ്യക്തികളുടെ അപേക്ഷകൾക്കാവും മുൻഗണന. വലിയ പരിപാടികൾക്ക് കേറ്ററിംഗ് നടത്തിയിട്ടുള്ളവരെയും ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും തുടർച്ചയായി റസ്റ്റോറന്‍റ് ബിസിനസ് നടത്തുന്നവരെയും പരിഗണിക്കുന്നതാണ്.

ഇവന്‍റ് നടക്കുന്ന സ്ഥലത്ത് കിച്ചൻ സൗകര്യമില്ല. ഭക്ഷണം പാകം ചെയ്യുന്നതിന് താൽക്കാലിക കിച്ചൻ ഒരുക്കുന്നതിനുള്ള സൗകര്യം, ആവശ്യമായ വെള്ളം എന്നിവ ലഭ്യമാക്കുന്നതാണ്. താൽക്കാലിക കിച്ചൻ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി/ഇന്ധനം കരാർ ഏറ്റെടുക്കുന്നവർ ഒരുക്കേണ്ടതാണ്. ഭക്ഷണം നൽകുന്ന സ്റ്റാളുകൾക്ക് ആവശ്യമായ വൈദ്യുതി സംഘാടക സമിതി അറേഞ്ച് ചെയ്യും.

യുകെ നിയമങ്ങൾക്ക് വിധേയമായ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ മാത്രമേ കരാർ ലഭിക്കുന്ന കന്പനി ഉപയോഗിക്കാവൂ.

ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ലൈസൻസ്, ഇൻഷ്വറൻസ് എന്നിവയുടെ കോപ്പികൾ പരിഗണിക്കപ്പെടുന്ന കന്പനികളിൽ നിന്നും സംഘാടകസമിതി ആവശ്യപ്പെടുന്നതനുസരിച്ച് കൈമാറണം. ഇതിനു കാലതാമസം വരുത്തുന്നവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

മൂന്ന് ഭക്ഷണ വിതരണ കൗണ്ടറുകളെങ്കിലും പരിപാടി നടക്കുന്ന സ്ഥലത്ത് വിവിധ ഭാഗങ്ങളിലായി ഒരുക്കേണ്ടതാണ്. ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന 11.30 മുതൽ 3.30 വരെ ഇവ മൂന്നും തുറന്ന് പ്രവർത്തിക്കേണ്ടതാണ്.

വി.ഐ.പി ലോഞ്ചിൽ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, കോഫി എന്നിവ നിർദ്ദിഷ്ട സമയങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കേണ്ടതാണ്.

ഭക്ഷണ മെനു, വില, അളവ് എന്നിവ സംബന്ധിച്ച് കരാർ ലഭിക്കുന്ന കന്പനിയ്ക്ക് കൃത്യമായ നിർദ്ദേശം സംഘാടകസമിതി നൽകുന്നതായിരിക്കും. ഇതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കാൻ പാടില്ല.

ലിക്വർ സ്റ്റാൾ

പരിപാടി നടക്കുന്ന സ്ഥലത്ത് ആൽക്കഹോൾ അനുവദനീയമാണ്. ബിയർ, വൈൻ, ലിക്വർ എന്നിവ ഒൗട്ട്ഡോർ വിൽക്കുന്നതിന് ലൈസൻസ് ഉള്ള ആളുകൾക്ക് അവയുടെ കോപ്പി സഹിതം സംഘാടകസമിതിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. ലിക്വർ സ്റ്റാളിന്‍റെ നടത്തിപ്പ് സംബന്ധിച്ച് കർശനമായ നിബന്ധനകൾ ഉണ്ടായിരിക്കും. കരാർ ലഭിക്കുന്ന കന്പനി/വ്യക്തിയുമായി ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചർച്ച നടത്തുന്നതായിരിക്കും.

സ്റ്റേജ്

10മീ നീളവും 6മീ വീതിയും ഉള്ള സ്റ്റേജ് ആവണം. സ്റ്റേജ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് സംഘാടകസമിതിയുമായി ബന്ധപ്പെടാവുന്നതാണ്.

സൗണ്ട് ആന്‍റ് ജനറേറ്റർ

കുറഞ്ഞത് പതിനായിരം വാട്ട്സ് ശബ്ദസൗകര്യം ഒരുക്കാൻ സാധിക്കണം. 65 കിലോവാട്ട്സ് ശേഷിയുള്ള ജനറേറ്റർ ഉണ്ടാവേണ്ടതാണ്.

മാർക്വീ/ ഗസീബോ

സ്റ്റേജുകളിൽ പരിപാടി നടത്തുന്നതിന് ഗ്രീൻ റൂം, വിവിധ സ്പോണ്‍സർമാർക്കുള്ള സ്റ്റാളുകൾ എന്നിവയ്ക്ക് മാർക്വീ/ഗസീബോ ഒരുക്കണം. ഇവയുടെ അളവുകൾ സംബന്ധിച്ച് സംഘാടകസമിതിയുമായി ബന്ധപ്പെടണം.

ചെണ്ടമേളം:

പരിപാടിയ്ക്ക് മേളക്കൊഴുപ്പേകുന്നതിന് വേണ്ടിയാണ് ചെണ്ടമേളം. കുറഞ്ഞത് 25 അംഗങ്ങളെ എങ്കിലും ചെണ്ടമേളം ടീം പങ്കെടുപ്പിക്കേണ്ടതാണ്. ഒന്നോ അതിലധികം സ്ഥലങ്ങൾ/അസോസിയേഷനുകൾ ചേർന്ന് ഈ ടീമിനെ ഒരുക്കാവുന്നതാണ്.

സെക്യൂരിറ്റി /ക്ലീനിങ്/പാർക്കിംഗ് അറ്റന്‍റന്‍റുകൾ

സെക്യൂരിറ്റി, ക്ലീനിങ്, പാർക്കിങ് എന്നിവ കൈകാര്യം ചെയ്യുന്നതിന് ആളുകളെ നിയോഗിക്കുവാൻ മതിയായ മുൻപരിചയമുള്ള കന്പനി/വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇവരുടെ എണ്ണം സംബന്ധിച്ച് കരാർ ലഭിക്കുവരെ അറിയിക്കുന്നതാണ്. സെക്യൂരിറ്റി സ്റ്റാഫിന് യു.കെ നിയമങ്ങൾക്ക് അനുസരിച്ചുള്ള ബാഡ്ജ് നിർബന്ധമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

ഡോ.ബിജു പെരിങ്ങത്തറ 07904785565,
കുര്യൻ ജോർജ് 07877348602,
എബി സെബാസ്റ്റ്യൻ 07702862186

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.