• Logo

Allied Publications

Americas
സംഘടനാ സേവന സന്പത്തുള്ള ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്‍റാക്കേണ്ടത് അനിവാര്യം: ഡോ. നന്ദകുമാർ ചാണയിൽ
Share
ന്യൂയോർക്ക്: നീണ്ട മുപ്പത്തഞ്ച് വർഷമായി മലയാളി സമൂഹത്തെ സദാ സന്നദ്ധ സേവകയായി പ്രവർത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്‍റാക്കേണ്ടത് ഇപ്പോഴത്തെ ഒരു അനിവാര്യ ധാർമിക ചുമതലയാണെന്ന് ഡാ. നന്ദകുമാർ ചാണയിൽ അഭിപ്രായപ്പെട്ടു.

കേരള സമാജത്തിന്‍റെ ഓഡിറ്റർ പദവിയിൽ തുടങ്ങി പ്രസിഡന്‍റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ളത് അവരുടെ സ്ഥിര പ്രയത്നംകൊണ്ടാണ്. അതുപോലെ തന്നെയാണ് രണ്ടു ദശാബ്ദക്കാലമായി ഫൊക്കാനയിലും പ്രസിഡന്‍റ് പദവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. ഇത്രയും സേവന പാരന്പര്യമുള്ള ഈ വനിതയെ ഫൊക്കാനയുടെ അടുത്ത പ്രസിഡന്‍റായി അവരോധിക്കേണ്ടത് ഫൊക്കാനയോട് കൂറുള്ള എല്ലാ ഡെലിഗേറ്റുകളുടേയും ചുമതലയാണ്.

ഏതുകാര്യം ഏൽപിച്ചാലും ആത്മാർത്ഥതയോടെ ചെയ്തുതീർക്കാനുള്ള പാടവം അവർ ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. മലയാളി സമൂഹത്തിൽ ഏതു പ്രശ്നമുണ്ടായാലും അതിനുള്ള പരിഹാര മാർഗത്തിനായി ശ്രമിക്കാൻ ലീലാ മാരേട്ട് ജാഗരൂകയാണ്.

ഇന്ത്യൻ കോണ്‍സുലേറ്റിൽ മലയാളി സമൂഹത്തിന്‍റെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും ഈ വനിത നേതൃത്വം വഹിക്കുക പതിവാണ്. എന്തിനും ഏതിനും മലയാളികളുടെ ന· ലാക്കാക്കി പ്രവർത്തിക്കുന്ന ലീല മാരേട്ട് ഫൊക്കാന അധ്യക്ഷ പദവിയിലെത്തിയാൽ കേരള സർക്കാരുമായി സഹകരിച്ച് മലയാളികളുടെ നാട്ടിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം നേടാൻ പ്രവർത്തിക്കുമെന്നുള്ളത് മറ്റൊരു മുതൽക്കൂട്ടാണ്. അതിനാൽ എല്ലാ ഡെലിഗേറ്റ്സും ഫൊക്കാനയുടെ ഉത്തരോത്തരമുള്ള അഭിവൃദ്ധിക്കും യശസ്‌സിനുമായി ലീലാ മാരേട്ടിനെ തങ്ങളുടെ വോട്ടുകൾ നൽകി വിജയിപ്പിക്കുമെന്ന പ്രത്യാശയും ഒപ്പം അതിനുള്ള നന്ദിയുമുണ്ട്. മൂന്നാം തവണയാണ് ഈ പദവയിലേക്കവർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരം മൂത്തപ്പോൾ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തിനാണ് പദവി നഷ്ടപ്പെട്ടത്. അതിനാൽ മത്സരം കൂടാതെ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കാമെന്ന ധാരണയിലാണ് കഴിഞ്ഞ തവണത്തെ മത്സരം അവസാനിപ്പിച്ചത്. അതെല്ലാം കാറ്റിൽപറത്തിക്കൊണ്ടാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്. മേൽപ്പറഞ്ഞ വാസ്തവം കണക്കിലെടുത്ത് നീതി പുലർത്താൻ എല്ലാവരോടും അപേക്ഷിക്കുന്നതായി അദ്ദേഹം അഭ്യർഥിച്ചു.

ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു.
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു.
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ സ്കൈ (Sea2sky)പ്രോഗ്രാമുമായി ക