• Logo

Allied Publications

Europe
ജർമനിയിൽ എണ്ണക്ഷാമം രൂക്ഷം; കടുകുവറക്കാൻ എണ്ണയില്ല
Share
ബെർലിൻ: റഷ്യയുടെ യുക്രേനിയൻ അധിനിശേം തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടപ്പോൾ ആഗോള തലത്തിൽ ഉപരോധങ്ങളുടെ ഹിമാലയം ഉയർന്നുവെന്നു മാത്രമല്ല യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലും അത്യാവശ്യ സാമഗ്രികളുടെ ദൗർലഭ്യം കൂടിവരികയാണ്. അതിനൊപ്പം സാധനങ്ങളുടെ വിലയും അമിതമായി വർധിച്ചതും മറ്റൊരു കാരണമായി. ഉൗർജവില, ഇന്ധനവില എന്നിവ റെക്കോർഡു സൃഷ്ടിച്ചു. ഈ പോക്കു തുടർന്നാൽ ഇന്ധന ലഭ്യത ചിലപ്പോൾ റേഷനിംഗ് സന്പ്രദായത്തിലേയ്ക്കു നീങ്ങാനും സാധ്യതയുണ്ട്. ജർമനി പോലുള്ള രാജ്യങ്ങൾ സാന്പത്തികമായി മുന്നിട്ടു നിൽക്കുന്പോഴും ഒട്ടനവധി അത്യാവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്താണ് ജനങ്ങൾ സുഭിക്ഷരാവുന്നത്. നിലവിൽ രാജ്യത്തെ ഹോൾസെയിൽ, റീട്ടൈയിൽ സൂപ്പർമാർക്കറ്റുകളിലെ അലമാരകൾ ശൂന്യമായിരിയ്ക്കയാണ്. പാചക എണ്ണയ്ക്ക് റാപ്സ് ഓയിലിന് കടുത്ത ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തിയിരിയ്ക്കയാണ്.

കൂടുതൽ കിഴിവുകൾ ഇല്ലാതെ എണ്ണ വിൽപ്പന റേഷൻ ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. സത്യം പറഞ്ഞാൽ ജർമനിയിൽ കടുകു വറക്കാൻ എണ്ണ കിട്ടാനില്ല എന്നർത്ഥം. പല സൂപ്പർ മാർക്കറ്റുകളിലും റാപ്സീഡോ, അല്ലെങ്കിൽ സൂര്യകാന്തി എണ്ണയോ ലഭിക്കുന്നില്ല, അവ ഇപ്പോൾ റേഷൻ ചെയ്യപ്പെടുന്നു.

ജർമ്മനിയിലെ പല കടകളിലും സമാനമായ ഒരു ചിത്രം ഉയർന്നുവരുന്നു. ഷെൽഫുകളിൽ ഇനി പാചക എണ്ണയില്ല, മാവ് പൊടി പലയിടത്തും വിറ്റുതീർന്നു. വെറുംകൈയോടെ പോകുമെന്ന ഭയത്താൽ എല്ലാവരും ഇപ്പോൾ റാപ്സീഡും സൂര്യകാന്തി എണ്ണയും പൂഴ്ത്തിവയ്ക്കുന്നതായി തോന്നുന്നു. അതുകൊണ്ടാണ് ആദ്യത്തെ സൂപ്പർമാർക്കറ്റുകൾ ഇതിനകം തന്നെ വിൽപന റേഷൻ ചെയ്യുന്നത്. ലിഖിതങ്ങളുള്ള അലമാരയിലെ കുറിപ്പുകളിൽ ഒരു വീട്ടിലേക്ക് 2 കുപ്പി എണ്ണ മാത്രം. നിങ്ങളുടെ അറിവിലേയ്ക്കായി മാർക്കറ്റുടമകൾ രേഖാമൂലം എഴുതിവച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സാധനങ്ങൾക്ക് ഇത്തരം റേഷനിംഗ് ഉണ്ടാകും എന്നുതന്നെയാണ് കരുതപ്പെടുന്നത്. പെട്രോൾ ഡീസൽ വില 2 യൂറോയിൽ കൂടുതലായി, അതായത് 2,50 നും മേലെയായി. ഡീസൽ വില റെക്കോർഡ് ഉയരത്തിലാണ്.

പെട്ടെന്നുള്ള ക്ഷാമത്തിനും പൂഴ്ത്തിവയ്പ്പിനും പ്രധാന കാരണം യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണ യുദ്ധമാണ്. യുക്രെയ്ൻ യൂറോപ്പിന്‍റെ ബ്രെഡ് ബാസ്കറ്റ് ആയി കണക്കാക്കപ്പെടുന്നു, പ്രധാന കാർഷിക കയറ്റുമതി ധാന്യം, റാപ്സീഡ്, സൂര്യകാന്തി എന്നിവയാണ്.

യൂറോപ്യൻ യൂണിയനിൽ, ഫ്രാൻസ് അല്ലെങ്കിൽ ജർമ്മനി പോലുള്ള വ്യക്തിഗത രാജ്യങ്ങളും അന്താരാഷ്ട്ര ധാന്യ വിപണിയിലെ പ്രധാന ഉപഭോക്താക്കളാണ്, എന്നാൽ യുക്രെയ്നിൽ നിന്നുള്ള വിളവെടുപ്പും കയറ്റുമതിയും ലോകമെന്പാടുമുള്ള വിലകളെ സ്വാധീനിക്കുകയാണ്. അവിടെയാവട്ടെ റഷ്യയുടെ പലവിധത്തിലുള്ള ആക്രമണത്തിൽ വിളകളും മറ്റും നശിപ്പിക്കപ്പെടുന്ന കാഴ്ചയാണ് എവിടെയുമുള്ളത്.

ജർമനി ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ പ്രത്യേകിച്ച് സൂര്യകാന്തി എണ്ണ, രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നത് ആറ് ശതമാനം മാത്രമാണ്. മറുവശത്ത്, 20,000 മുതൽ 30,000 ടണ്‍ വരെ യുക്രെയ്നിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നു. നിലവിൽ ഇറക്കുമതിയാവട്ടെ പരിമിതപ്പെട്ടിരിയ്ക്കുന്നു. കൂടാതെ, യുക്രെയ്ൻ യുദ്ധത്തിന് മുന്പുതന്നെ വിതരണ തടസങ്ങൾ ഉണ്ടായിരുന്നു. ജർമ്മനിയിലെ എണ്ണക്കുരു സംസ്കരണ വ്യവസായ അസോസിയേഷന്‍റെ പ്രസ് വക്താവാണ് ഇക്കാര്യം പറയുന്നത്. കൊറോണ പാൻഡെമിക് വിതരണ ശൃംഖലയിൽ കാലതാമസമുണ്ടാക്കി.

യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെത്തുടർന്ന് സൂര്യകാന്തി എണ്ണയും മാവും സ്പാനിഷ് സൂപ്പർ മാർക്കറ്റുകളിൽ വിറ്റുതീർന്നു. വിൽപനയും പരിമിതമാണ്. സൂര്യകാന്തി എണ്ണയ്ക്കായി സ്പെയിൻ പ്രത്യേകിച്ച് യുക്രെയ്നെ ആശ്രയിച്ചിരിക്കുന്ന രാജ്യമാണ്. സ്പാനിഷ് ഡിമാൻഡിന്‍റെ 62 ശതമാനവും യുക്രെയ്നിൽ നിന്നാണ്.

ജോസ് കുന്പിളുവേലിൽ

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.