• Logo

Allied Publications

Americas
ഫ്ളോറിഡാ റിപ്പബ്ലിക്കൻ സമ്മേളന സർവേയിൽ ട്രംപ് ഒന്നാം സ്ഥാനത്ത്
Share
ഫ്ളോറിഡാ: ഫ്ളോറിഡയിൽ ഈ വാരാന്ത്യം ചേർന്ന കണ്‍സർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോണ്‍ഫറൻസിൽ നടന്ന അഭിപ്രായ സർവേയിൽ (സ്ട്രൊപോൾ) 2024 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഒന്നാമതും, രണ്ടാം സ്ഥാനത്ത് ഫ്ളോറിഡാ ഗവർണർ റോണ്‍ ഡിസാന്‍റിസും റിപ്പബ്ലിക്കൻ സ്ഥാനാർഥികളാകണമെന്ന് അഭിപ്രായപ്പെട്ടു.

2500 അംഗങ്ങളാണ് സ്ട്രൊപോളിൽ പങ്കെടുത്തത്. ഞായറാഴ്ച പുറത്തുവിട്ട സർവേ ഫലമനുസരിച്ച് ഡോണാൾഡ് ട്രംപിന് 59 ശതമാനം വോട്ടുകളാണു ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സർവേയിൽ ട്രംപിന് ലഭിച്ചത് 55 ശതമാനം വോട്ടുകളാണ്. ഡിസാന്‍റിസ് 28 ശതമാനം വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ വർഷം 21 ശതമാനമാണ് ലഭിച്ചിരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ശക്തനായ നേതാവ് ട്രംപ് തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു സിഎപിസി സ്ട്രൊ പോൾ.

കോവിഡ് 19 നിയന്ത്രണങ്ങൾക്കു വിധേയമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിർത്ത് ഫ്ളോറിഡാ ഗവർണർ റിപ്പബ്ലിക്കൻ സമ്മേളന അംഗങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു. സർവ്വേയിൽ മൈക്ക് പോംപിയെ (6.3%), ഡോണാൾഡ് ട്രംപ് ജൂനിയർ (5.9%), സെനറ്റർ ടെഡ് ക്രൂസ്, റാൻഡ് പോൾ ഇരുവർക്കും(3.3%) വോട്ടുകളും ലഭിച്ചു. അടുത്ത പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ സാധ്യത കൽപിച്ചിരുന്ന ഇന്ത്യൻ വംശജ നിക്കി ഹേലിക്ക് 2.1 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

പി.പി. ചെറിയാൻ

നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.