• Logo

Allied Publications

Europe
അമല മോൾക്ക് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാഞ്ജലി
Share
ലിവർപൂൾ: യുകെ മലയാളി സമൂഹത്തിനെ പ്രത്യേകിച്ച് ലിവർപൂളിലെ മലയാളികളെ കണ്ണീരിലാഴ്ത്തി കടന്നു പോയ കുഞ്ഞു മാലാഖ അമല മോൾക്ക് ലിവർപൂളിൽ നാടിന്‍റെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന നിരവധിയാളുകൾ യാത്രയപ്പു നൽകി. ജീവിച്ചിരുന്ന വളരെക്കുറച്ചു നാളുകളിൽ തന്നെ എല്ലാവർക്കും നല്ല ഓർമ്മകൾ ബാക്കി വച്ച് ദൈവസന്നിലേക്ക് മുൻപേ പറന്നകന്ന അമല മോളുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയാവാനും അന്തിമോപചാരമർപ്പിക്കുവാനും എത്തിയവർക്കെല്ലാം അമല മോൾ അത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു. രോഗത്തിന്‍റെ കഠിനമായ വേദനകൾക്കിടയിലും നിഷ്കളങ്കമായ ആ പുഞ്ചിരിയോടെ തന്നെ സമീപിച്ചവർക്കെല്ലാം സന്തോഷം പകർന്ന് നൽകി അവൾ കടന്നു പോയി.

രാവിലെ പത്തിന് കുഞ്ഞ് ഓടിക്കളിച്ച ഭവനത്തിൽ അവളുടെ ചലനമറ്റ ശരീരവും വഹിച്ചുള്ള ഫ്യൂണറൽ ഡയറക്ടേഴ്സിന്‍റെ വാഹനം എത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ടമിടറി. വീട്ടിലെ പ്രാർഥനകൾക്ക് ശേഷം മൃതദേഹം പതിനൊന്നാടെ ലിവർപൂൾ സെന്‍റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലെത്തിച്ചു. തുടർന്ന് പത്തോളം വൈദികരുടെ നേതൃത്വത്തിൽ മൃത സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ചു. ഇടവക വികാരി ഫാ. അഖിൽ ജോയ് മറ്റ് വൈദികരായ രാജു ചെറുവിള്ളിൽ, പീറ്റർ കുര്യാക്കോസ്, എൽദോസ് വട്ടപ്പറന്പിൽ, എബിൻ മർക്കോസ്, ഫിലിപ്പ് തോമസ്, ജെബിൻ. പി. ഐപ്പ്, സാജൻ മാത്യു, എൽദോ രാജൻ, നിതിൻ സണ്ണി, തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മറ്റു സഭകളിൽ നിന്നുമുള്ള സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് ലിവർപൂൾ ഒൗവർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ ദേവാലയത്തിലെത്തി പ്രാർഥനകളിൽ സംബന്ധിച്ചു. ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ. എൽദോ, കാർമ്മൽ മാർത്തോമ്മാ ചർച്ച് വികാരി ഫാ.അബു തുടങ്ങിയവർ
ഭവനത്തിലെത്തി പ്രാർഥനകൾ നടത്തി.

തുടർന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പുഷ്പചക്രങ്ങൾ അർപ്പിക്കപ്പെട്ടു. യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, മുൻ യുക്മ ജോയിന്‍റ് സെക്രട്ടറി മാത്യു അലക്സാണ്ടർ തുടങ്ങിയവർ ചേർന്ന് പുഷ്പ ചക്രം അർപ്പിച്ചു. ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സെബാസ്റ്റ്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ ജോയ് മോൻ തോമസ്, ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ് തന്പി ജോസ് തുടങ്ങിയവരും, ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളുടെയും വ്യക്തികളുടേയും പേരിലും പുഷ്പചക്രം അർപ്പിച്ചു.

ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം രണ്ടിന് അലെർട്ടെൻ സെമിത്തേരിയിൽ സംസ്കാരച്ചടങ്ങുകൾ നടന്നു. തുടർന്ന് സെമിത്തേരിയിൽ നടന്ന അവസാനത്തെ ശുശ്രൂഷകൾക്ക് ശേഷം കുഞ്ഞു മാലാഖയുടെ ഭൗതിക ശരീരം ലിവർപൂളിന്‍റെ മണ്ണിലേക്ക് ഒരിക്കലും തിരിച്ച് വരാത്ത അന്തിയുറക്കത്തിനായി പ്രവേശിച്ചു.

ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്‍റെയും എയ്ഞ്ചൽ ആശിഷിന്‍റെയും ഏക മകളായ അമല മേരി ആശിഷ് (5) ഫെബ്രുവരി 4 വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്. രണ്ട് വർഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അമലമോളുടെ മരണവാർത്ത ഞെട്ടലോടെയാണ് യുകെ മലയാളികൾ ശ്രവിച്ചത്. മരണദിനം മുതൽ എല്ലാദിവസവും വൈകുന്നേരം അമലയുടെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു.

ലിവർപൂൾ സെന്‍റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ ക്രമീകരിക്കുന്നതിന് ഇടവകാംഗങ്ങൾക്ക് വേണ്ടി മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബിനുവർക്കി, ട്രസ്റ്റി ജോസ് മാത്യു, മുൻ സെക്രട്ടറി രാജു പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇടവക കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബിനുവർക്കി ശുശ്രൂഷകളിൽ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചു.

അലക്സ് വർഗീസ്

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.