• Logo

Allied Publications

Americas
വാക്സിനും ബൂസ്റ്റർ ഡോസും എല്ലാവരും സ്വീകരിക്കണമെന്ന് ട്രംപ്
Share
വാഷിംഗ്ടണ്‍ ഡിസി: രാജ്യത്ത് എല്ലാവരും കോവിഡ് വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കണമെന്ന് മുൻ പ്രസിഡന്‍റ് ട്രംപ് ആഹ്വാനം ചെയ്തു. എന്നാൽ വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോൾ എത്രയും വേഗം അതിനെ തടയുന്നതിനുള്ള വാക്സീൻ കണ്ടെത്തുന്നതിന് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളെ ബൈഡൻ പ്രശംസിക്കുകയും അതിന് വേഗത വർധിപ്പിച്ച ശാസ്ത്രജ്ഞ·ാരെ അഭിനന്ദിക്കുകയും ചെയ്തതിനെ കുറിച്ചു അഭിപ്രായം പറയുന്നതിനിടയിലാണ് ട്രംപ് വാക്സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ചു വ്യക്തമാക്കിയത്.

തന്‍റെ ഭരണകൂടത്തെ അഭിനന്ദിക്കാൻ ബൈഡൻ കാണിച്ച സ·നസിനെ സ്വാഗതം ചെയ്യുന്നതായും ട്രംപ് പറഞ്ഞു. വാക്സീൻ കണ്ടെത്തുന്നതിൽ ഒന്നാമതെത്തിയ രാഷ്ട്രമാണ് അമേരിക്കയെന്ന് ബൈഡൻ തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് എന്ന മഹാമാരിയിൽ മുറിവേറ്റ രാഷ്ട്രത്തെ സുഖപ്പെടുത്തുവാൻ എനിക്കെന്തെങ്കിലും ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമുണ്ടെന്ന് ട്രംപ് പറഞ്ഞു.

പി.പി. ചെറിയാൻ

നായർ ബനവലന്‍റ് അസോസിയേഷന് നവ നേതൃത്വം.
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.