• Logo

Allied Publications

Australia & Oceania
ഓസ്ട്രേലിയയിൽ കോവാക്സിന് അംഗീകാരം
Share
മെൽബൺ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന് ഓസ്‌‌ട്രേലിയയുടെ അംഗീകാരം. കോവാക്സിനെടുത്തവർക്ക് ഇനി മറ്റൊരു പരിശോധനയില്ലാതെ രാജ്യത്തു പ്രവേശിക്കാം.

കോവിഷീൽഡിന് ഓസ്ട്രേലിയ മുന്പ് അംഗീകാരം നല്കിയിരുന്നു. ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും അസ്ട്രാസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നിർമിച്ച കോവീഷീൽഡുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്സിനുകൾ.

ചൈനയുടെ ബിബിഐബിപികോർ വി വാക്സിനും തെറാപ്പറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ(ടിജിഎ) അംഗീകാരം നല്കി. ഇതുപ്രകാരം കോവാക്സിനെടുത്ത 12 വയസിനു മുകളിലുള്ളവർക്കും ചൈനയുടെ ബിബിഐബിപികോർ വി വാക്സിനെടുത്ത 18 മുതൽ 60 വരെ വയസുവരെയുള്ളവർക്കും രാജ്യത്തു മറ്റു പരിശോധനകളുണ്ടാവില്ല.

രണ്ടു വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കോവിഷീൽഡിനും ചൈനയുടെ മറ്റൊരു വാക്സിനായ കൊറോണവാക്കിനും ഓസ്ട്രേലിയ നേരത്തേ അംഗീകാരം നല്കിയിരുന്നു. സിഡ്നിയിലും മെൽബണിലും 80 ശതമാനം പേരും വാക്സിനെടുത്തതിനാൽ നിയന്ത്രണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയിരുന്നു.

സീറോമലബാർ യൂത്ത് അപ്പോസ്റ്റോലേറ്റിന്‍റെ ഇന്ത്യ മിഷൻ ആരംഭിച്ചു.
മെല്‍ബണ്‍: സെന്‍റ് തോമസ് അപ്പോസ്തലൻ സീറോമലബാർ എപ്പാർക്കി, മെൽബൺ യൂത്ത് അപ്പോസ്റ്റോലേറ്റിന്‍റെ "സ്ലീഹാ ദ മിഷിഷാ' മിഷൻ
‌സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ.
സിംഗപുർ: സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ. എം.
തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി ഇപ്സ്‌വിച്ച് റീജിയണൽ കമ്മിറ്റി.
ഇപ്സ്‌വിച്ച്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്‍
ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ.
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സാംസ്‌കാരിക പരിപാടികളോടെ ഓ
എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്‍വേലിൽ.
മെല്‍ബണ്‍: എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്‍വേല്‍ കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേ