• Logo

Allied Publications

Americas
പിറവം നേറ്റീവ് അസോസിയേഷന്‍റെ സിൽവർ ജൂബിലി സംഗമം വർണാഭമായി
Share
ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷന്‍റെ വാർഷികസംഗമം എൽമോന്‍റിലുള്ള കേരള സെന്‍റർ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 25 ശനിയാഴ്ച വർണോജ്വലമായി സംഘടിപ്പിച്ചു. ലിൻഡ കോയിത്തറയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടികൾ പ്രസഡന്‍റ് ഷൈലപോൾ , സെക്രട്ടറി ഉഷ ഷാജി, പിറവം സംഗമം രക്ഷാധികാരി റവ. എപ്പിസ്കോപ്പ ഫാ .ചെറിയാൻ നീലാങ്കൽ എന്നിവർ തിരികൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

.25 വർഷം പൂർത്തിയാകുന്ന വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ സംഗമം സ്നേഹത്തിന്‍റെയം ഒത്തുരുമയുടെയും കൂടി ചേരൽ ആകുന്നതിൽ സന്തോഷമുണ്ട്. മാത്രമല്ല, ഇത്തവണ പുതു തലമുറയുടെ കൂടുതൽ പങ്കാളിത്തം പിറവം സംഗമത്തിന് പ്രചോദനം നൽകുന്നതായും, ഇക്കൂറി പിറവത്തു നിരാലംബരായ ഒരു കുടുംബത്തിന് വീട് വച്ചുകൊടുക്കാൻ തീരുമാനിച്ചതിന്‍റെ ഫണ്ട് റെയ്സിംഗ് ഈ പിറവം സംഗമത്തോടെ പൂർത്തിയാകാൻ കഴിഞ്ഞതിൽ ഷൈല പോൾ എല്ലാവരോടും നന്ദി പറഞ്ഞു.

അമേരിക്കയിൽ ജീവിക്കുന്ന പിറവത്തുള്ള നിവാസികൾ ഇപ്പോഴും നാടിനോട് സ്നേഹവും മഹിമയും പുലർത്തുന്നവരാണെന്ന് പിറവം അസോസിയേഷന്‍റെ രക്ഷാധികാരി റവ. ഫാ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു.

പരിപാടികൾക്കിടയിൽ പിറവം നിവാസിയായ മൂവി സ്റ്റാർ ലാലു അലക്സ് , മുനിസിപ്പൽ ചെയർപേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, മുൻ മുനിസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ്, കെ.പി സലിം എന്നിവരുടെ വിഡിയോ സന്ദേശ ആശംസകൾ സംഗമത്തിന് മാറ്റുകൂട്ടി.

25 വർഷം പൂർത്തിയാക്കിയ സംഗമത്തിൽ മുന്പുള്ള പ്രസിഡന്‍റുമാരെ ഓരോരുത്തയായി പൊന്നാടയണിച്ചു ഷൈല പോൾ ആദരിച്ചു.കൂടാതെ വീട് നിർമാണവുമായി ബന്ധപെട്ടു കൂടുതൽ സാന്പത്തിക സഹായം നൽകിയ മെഗാ സ്പോണ്‍സർ പോൾ തോമസ്, മറ്റു സ്പോണ്‍സർമാരേയും പ്രത്യേകം അഭിനന്ദിച്ചു.

ഐക്യരാഷ്ട്ര സഭയിൽ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിച്ച എയ്മിലിൻ റോസ് തോമസിനെ പിറവം നേറ്റീവ് അസോസിയേഷന്‍റെ ആദരവ് നൽകി.

അമേരിക്കയിൽ പുതിയതായി രൂപം കൊണ്ട മലയാളി പോലീസ് അസോസിയേഷൻ പ്രസിഡന്‍റ് തന്പാൻ ജോയ് പിറവം നേറ്റീവ് അസോസിയേഷന്‍റെ വീട് നിർമാണ പദ്ധതിക്ക് അഭിനന്ദനം അറിയിച്ചു.

സിൽവർ ജൂബിലി സംഗമത്തിൽ കലാപരികൾ സംഗമത്തെ കൂടുതൽ വർണാഭമാക്കി. തിരുവാതിരയും, ഡാൻസുകളും മികവ് പുലർത്തി, തിരുവാതിര കോറിയോഗ്രാഫ് ചെയ്തത് ജിഫി തടത്തിൽ, പ്രീണ, സാറ കാടാപുറം, ഡോ. ഷാരണ്‍ പോൾ, വീണ മാർട്ടിൻ, ജെസ്ലിൻ ടോസിൻ, ജെയിൻ അല്ലൻ, അനയാ ജോയ് , അനു റോണി, നിനി ഡോണി, എലിസ തടത്തിൽ എന്നിവരുടെ ഡാൻസുകളും ദാസ് കണ്ണംകുഴിയിൽ , അല്ലി പൗലോസ്, അനൂപ് ഷെനി എന്നിവരുടെ ഗാനാലാപനം സംഗമം കൂടുതൽ ആഘോഷമാക്കി. ഷൈല പോൾ (പ്രസിഡന്‍റ്), ഉഷാ ഷാജി(സെക്രട്ടറി) ഭാരവാഹികളായി തുടരും. പരിപാടികളുടെ എംസി ജിഫി ജിമ്മി തടത്തിൽ വൈഭവത്തോടെ സംഗമ പരിപാടികളെ നിയന്ത്രിച്ചു. സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്