• Logo

Allied Publications

Americas
കൂദാശയുടെ നിറവിൽ അറ്റ്ലാന്‍റാ സെന്‍റ് മേരീസ് മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയം
Share
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട അറ്റ്ലാന്‍റാ സെന്‍റ് മേരീസ് ദേവാലയത്തിന്‍റെ സമർപ്പണ കൂദാശ കർമ്മം സെപ്റ്റംബർ 11,12 (ശനി, ഞായർ) തീയതികളിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു.

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ കീഴിൽ ദീർഘകാലമായി മൂന്നു വ്യത്യസ്ത ഇടവകകളിലായി പ്രവർത്തിച്ചിരുന്ന അറ്റ്ലാന്‍റായിലെ സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങൾ, യഥാർഥ ക്രൈസ്തവ സാക്ഷ്യം ഉൾക്കൊണ്ട് പരസ്പരം യോജിപ്പോടും ഒത്തൊരുമയോടും കൂടെ ഒറ്റ ദേവാലയമായി പ്രവർത്തിക്കണമെന്ന തങ്ങളുടെ ചിരകാല അഭിലാക്ഷം സാക്ഷാൽക്കരിക്കപ്പെടുന്നതിന്‍റെ സന്തോഷത്തിലാണ്. വിശ്വാസികളുടെ തീഷ്ണമായ പരിശ്രമത്തിന്േ‍റയും അദ്ധാത്മിക മാർഗദർശികളായ വൈദികരുടെ ഉപദേശത്തിന്േ‍റയും ഭദ്രാസന മെത്രാപോലീത്തായുടെ ദീർഘവീക്ഷണത്തിന്േ‍റയും പരിണിതഫലമാണ് പരിശുദ്ധ ദൈവമാതാവിന്‍റെ മനാമത്തിൽ സ്ഥാപിതമാകുന്ന ഈ വിശുദ്ധ ദേവാലയം.

ഇടവകയുടെ ചരിത്രത്തിന്‍റെ ഏടുകളിൽ എന്നെന്നും സ്മരിക്കപെടുന്ന ഈ അനുഗ്രഹീത ചടങ്ങിന് ഇടവക വികാരി വന്ദ്യ ജോസഫ് സി. ജോസഫ് കോറെപ്പിസ്കോപ്പ, വന്ദ്യ ബോബി ജോസഫ് കോറെപ്പിസ്കോപ്പ, മറ്റു വൈദികശ്രേഷ്ഠർ, ശെമ്മാശ·ാർ എന്നിവർ സഹകാർമികത്വം വഹിക്കും.

വിശ്വാസികൾക്ക് വിശുദ്ധ ആരാധനയിൽ വളരെ സൗകര്യപ്രദമായ രീതിയിൽ പങ്കുചേരുവാൻ പര്യാപ്തമായ വിധത്തിൽ ഗവ്നേറ്റ് കൗണ്ടിയിലെ നോർ ക്രോസ് സിറ്റിയുടെ മധ്യഭാഗത്തായി ക 85നോട് ചേർന്നു ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് 12000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിന് ഒന്നരമില്യൻ ഡോളറോളം ചെലവായി.

മൂന്നറിൽപരം വിശ്വാസികൾക്ക് ഒരുമിച്ച് വിശുദ്ധ ആരാധനയിൽ പങ്കുചേരുവാൻ സാധിക്കുന്നതായ ദേവാലയം അതിനോടനുബന്ധിച്ചുള്ള വിശാലമായ ഹാൾ ഓഫീസ് മുറികൾ, സണ്‍ഡേസ്കൂൾ ക്ലാസ് മുറികൾ എന്നിവയും അറുപതിയഞ്ചിൽപരം കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സൗകര്യങ്ങളും ഉൾപ്പെടുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

ആശ്രിതർക്ക് ആശ്രയമേകുന്ന പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിൽ പ്രധാന ത്രോണോസ് സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയത്തിന്‍റെ മറ്റു ത്രോണോസുകളിൽ ഒന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും എൽദോ മോർ ബസേലിയോസ് ബാവായുടെയും നാമത്തിൽ സ്ഥാപിതമായിരിക്കുന്നുവെന്നത് അനുഗ്രഹകരമായ അനുഭവം പ്രധാനം ചെയ്യുന്നവയാണ്.

തലമുറകളായി തങ്ങൾ കാത്തു പരിപാലിച്ചുവരുന്ന വിശ്വാസാചാരനുഷ്ഠാനങ്ങൾ നിലനിർത്തുന്നതിനും അതുവരും തലമുറയ്ക്ക് കൈമാറുന്നതിനുമായി 1986ൽ അറ്റ്ലാന്‍റയിലെ സുറിയാനി ക്രിസ്താനികളുടെ ഒരു ചെറുസമൂഹം തുടക്കംകുറിച്ച ദേവാലയം ഇന്ന് അതിന്‍റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി അറുപതോളം വരുന്ന കുടുംബങ്ങളുടെ പരസ്പര കൂട്ടായ്മയും ആശ്രാന്തപരിശ്രമവും നിരന്തരപ്രാർഥനയും കൊണ്ട് മാത്രമാണെന്നുള്ളത് വസ്തുതയാണ്. അതിനായി നേതൃത്വം നൽകിയ വന്ദ്യ ജോസഫ് സി. ജോസഫ് കോറെപ്പിസ്കോപ്പ, വന്ദ്യ ബോബി ജോസഫ് കോറെപ്പിസ്കോപ്പ, 201921 കാലഘട്ടങ്ങളിൽ പള്ളി ട്രസ്റ്റിമാരായിരുന്ന അബി ഐപ്പ്, സിനു വർഗീസ്, വർഗീസ് കുര്യൻ, സെക്രട്ടറിമാരായി സേവനം അനുഷ്ഠിച്ച ജേക്കബ് വർഗീസ്, ജോർജ് മേലേത്ത്, ലോണാ ബാബു, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ സേവനങ്ങൾ പ്രത്യേകം അഭിനന്ദനാർഹമാണ്.

സെപ്റ്റംബർ 11 ശനിയാഴ്ച വൈകിട്ട് 5ന് അഭിവന്ദ്യ ഇടവക മെത്രോപോലീത്തക്ക് സ്വീകരണവും സന്ധ്യാപ്രാർഥനയ്ക്കുശേഷം അഭിവന്ദ്യ മെത്രാപോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കൂദാശകർമ്മവും നടക്കും. അത്താഴവിരുന്നോടെ അന്നത്തെ പ്രോഗ്രാം സമാപിക്കും.

12 ഞായറാഴ്ച രാവിലെ 9ന് പ്രഭാതനമസ്കാരവും തുടർന്ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വി. മൂന്നിേ·ൽ കുർബാനയും നടക്കും.വിശുദ്ധ കുർബാനനാന്തരം നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ വന്ദ്യ വൈദികരെ കൂടാതെ ഒട്ടനവധി വിശ്വാസികളും പങ്കുചേരും. തികച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ നടത്തപ്പെടുന്ന ചടങ്ങുകളിൽ നേരിട്ടോ, പരിമിതമായ ഇന്നത്തെ സാഹചര്യത്തിൽ ഓണ്‍ലൈൻ വഴിയായി ക്രമീകരിച്ചിരിക്കുന്ന തത്സമയ സംപ്രേഷണത്തിലൂടെയോ പങ്കുചേർന്ന് ഈ ധ്യനമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ വിശ്വാസികളേവരേയും കർത്തനാമത്തിൽ ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.

റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്

ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് കോടതി.
ന്യൂയോർക്ക്: കോടതി ഉത്തരവുകൾ ലംഘിക്കുന്നത് തുടർന്നാൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുമെന്ന് ജസ
യുഎസിൽ മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ കമ്പനികൾ.
ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാ
കെ.എം. ഏലിയമ്മ അന്തരിച്ചു.
തിരുവല്ല: ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ റിട്ടയേർഡ് അധ്യാപിക കെ.എം.
മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല.
ഒട്ടാവ: ചാലക്കുടി സ്വദേശനിയായ യുവതി കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മയാമി: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്‍റെ മൂന്നാം ബഹിരാകാശയാത്ര സാങ്കേതിക തകരാർ മൂ