• Logo

Allied Publications

Americas
രാജു തരകൻ മാധ്യമ രംഗത്ത് അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന അതുല്യ പ്രതിഭ: പി.പി. ചെറിയാൻ
Share
ഡാളസ്: ഇന്ത്യയിലും അമേരിക്കയിലും മുതിർന്ന മാധ്യമ പ്രവർത്തകർക്കിടയിൽ സമുന്നത സ്ഥാനമലങ്കരികുന്ന ബഹുമുഖ വ്യക്തിത്വത്തിന്‍റെ ഉടമയാണ് മാധ്യമ പ്രവർത്തന രംഗത്ത് സുവർണ ജൂബിലി നിറവിൽ കഴിയുന്ന രാജൂ തരകൻ. രാജു താരകനുമായി അടുത്തിടപഴകാൻ കഴിഞ്ഞ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ഭൂതകാല ജീവിതത്തിലേക്കൊരു എത്തിനോട്ടം നടത്തുവാൻ ലഭിച്ച അവസരം ജീവിതത്തിലെ അസുലഭ നിമിഷമായി കരുതുന്നു.

ബാല്യകാലം മുതൽ തുടങ്ങിയ വായനാശീലവും സാഹിത്യരചനകളും വാർത്താലോകത്തേക്കുളള ചുവടുവയ്പ്പും അനവരതം ഇന്നും തുടരുന്ന രാജു തരകൻ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നുവെന്ന സംത്യപ്തിയിലുമാണ്. സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് ചേക്കേറുന്പോൾ നമ്മെ പിൻതുടരുന്ന ഗ്രഹാതുരസ്മരണകൾ ആർക്കാണ് വിസ്മരിക്കുവാൻ കഴിയുക. ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്ന അനീതിയുടെ ആൾരൂപങ്ങളും അവരുടെ ചെയ്തികളും അതിനോടെല്ലാം നിസംഗരായിത്തീരുന്ന ജനങ്ങളുടെ അവസ്ഥയും മനസിനെ അലട്ടുന്പോൾ എഴുതുവാനുളള പ്രേരണ ലഭിയ്ക്കുന്നു. അങ്ങനെയാണ് എഴുത്തിന്‍റെ തുടക്കം കുറിച്ചതെന്ന് തരകൻ അനുസ്മരിച്ചു.

കർണാടക സ്റ്റേറ്റിൽ ടെക്നിക്കൽ പഠനം പൂർത്തിയാക്കിയ തരകൻ മഹാരാഷ്ട്രയിൽ അസ്മിതാ ഇലട്രോണിക്സ് കന്പനിയിൽ സർവീസ് എഞ്ചിനീയറായിട്ടാണ് ഒൗദ്യോഗ്യ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ജോലിയോടെപ്പം വിവിധ മാധ്യമങ്ങളിൽ ഫ്രീലാൻസ് റിപ്പോർട്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പൂനയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളശബ്ദം പത്രത്തിന്‍റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുളള തരകൻ പ്രവാസി മലയാളികളുടെ ധൈഷണിക ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുളള പത്രപ്രവർത്തകനാണ്.

പ്രവാസ ജീവിതത്തിന്‍റെ മൂന്നാം ഘട്ടത്തിന് 2004ലാണ് അമേരിയ്ക്കയിൽ തുടക്കം കുറിക്കുന്നത്. ജാതിമത പരിഗണനകൾക്ക് അതീതമായി കലയെയും കലാകാരൻമാരെയും സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന തരകൻ ഇവിടെയും എക്സ്പ്രസ് ഹെറാൾഡ് എന്ന സാംസ്കാരിക പത്രത്തിന് തുടക്കം കുറിച്ചിരിയ്ക്കുകയാണ്. വിവിധ സാംസ്കാരിക സംഘടകൾക്ക് നേതൃത്വം വഹിച്ച തരകൻ ഇൻഡോ അമേരിയ്ക്കൻ പ്രസ് ക്ലബിന്‍റെ ഡാളസ് ചാപ്റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിട്ടാണ് പ്രവർത്തിയ്ക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

എംഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്‍റ് മേയ്‌ 25ന്.
മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്‍റിന് മേരിലാൻഡ്‌ വേദിയാകുന്നു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ.
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്‌നത്തില്‍ സജീവ പങ്കാളികളായി ടോറോന്‍റോ സീറോമലബാർ സമൂഹം.
ടോറോന്‍റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്‍റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്