• Logo

Allied Publications

Middle East & Gulf
സെപ്റ്റംബർ 5 മുതൽ അബുദാബിയിലെത്തുന്നവർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി
Share
അബുദാബി: വാക്സിനെടുത്തശേഷം അബുദാബിയിലേക്ക് എത്തുന്ന യാത്രക്കാരെ ക്വാറന്‍റൈൻ നിബന്ധനകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനമായി. സെപ്റ്റംബർ 5 മുതൽ അബുദാബിയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കാകും ഇളവ് ബാധകമാകുന്നത്. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ബാധകമാകുന്ന പുതിയ ഇളവ് സെപ്റ്റംബർ 5 മുതലാണ് നടപ്പിലാക്കുന്നത്. ഇന്ത്യ അടക്കം ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുന്പെടുത്ത പിസിആർ പരിശോധന ഫലം നൽകണം. അബുദാബിയിൽ എത്തുന്പോൾ വിമാനത്താവളത്തിൽ പിസിആർ പരിശോധനക്ക് വിധേയരാകണം.

അബുദാബിയിൽ തന്നെ തുടരുകയാണെങ്കിൽ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ വീണ്ടും പി സിആർ നടത്തണം. വാക്സിൻ എടുക്കാത്ത യാത്രക്കാർക്കു 10 ദിവസമാണ് ക്വാറന്ൈ‍റൻ അനുവർത്തിക്കേണ്ടത്. ഇത്തരത്തിലുള്ളവർ ഒൻപതാം ദിവസം പിസിആർ പരിശോധന നടത്തണം. ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിനുള്ള പിസിആർ പരിശോധനയ്ക്കുശേഷം ആറാമത്തെ ദിവസമാണ് മറ്റൊരു പിസിആർ പരിശോധന കൂടി നടത്തേണ്ടത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി