• Logo

Allied Publications

Europe
നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈൻ: യുവധാര മാൾട്ട ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി
Share
വലേറ്റ: യൂറോപ്പിലെ ദ്വീപ് രാഷ്ട്രമായ മാൾട്ടയിൽ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാരോട് അതോറിറ്റി നിർദേശിക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈൻ നടപടിക്കെതിരെ മാൾട്ടയിലെ ഇടതുപക്ഷ സംഘടനയായ യുവധാര മാൾട്ട ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി.

ഇന്ത്യ ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങൾ ’ഡാർക്ക് റെഡ്’ ലിസ്റ്റിലാണ്. ഈ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ സർക്കാർ നിർദേശിക്കുന്നത്.

മാൾട്ടയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ അവധിക്കു പോയി തിരിച്ചു വരുന്ന പ്രവാസികളോട് ഉൾപ്പെടെ അധികൃതർ 14 ദിവസത്തേക്ക് 1,400 യൂറോ (1,25,000 രൂപ) തുക ചെലവഴിച്ച് നിർബന്ധപൂർവം അതോറിറ്റി മുൻ നിശ്ചയിച്ച ആഡംബര ഹോട്ടലിൽ പാർപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ വലിയൊരു തുക നൽകി അവിടെ നിന്ന് തന്നെ ഭക്ഷണം കഴിപ്പിക്കുകയും, ഭക്ഷണത്തിന് തുക നൽകാത്തവർക്ക് അടിസ്ഥാന ആവശ്യമായ ഭക്ഷണവും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്

മുൻപ് 150 യൂറോ മാത്രം ചെലവാകുന്ന ഫ്ളാറ്റുകളിൽ ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ക്വാറന്‍റനിൽ കഴിയാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ മറ്റ് ഡാർക്ക്, റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഈ നിബന്ധന ബാധകമല്ല എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. 150 യൂറോ മാത്രം ചെലവാക്കി 14 ദിവസം ക്വാറന്‍റൈൻ പൂർത്തിയാക്കുവാൻ സാധിച്ചിരുന്ന സാഹചര്യത്തിൽ നിന്ന് നിലവിൽ 1,400 യൂറോ മുടക്കി നിർബന്ധിത ഹോട്ടൽ ക്വാറെന്‍റീൻ ഭാഗമാവുകയാണ് ഇന്ത്യൻ യാത്രക്കാർ. അധികൃതർ ഇന്ത്യക്കാരിൽ നിന്നും ഈടാക്കുന്നതിന്‍റെ 10 ശതമാനം മാത്രമാണ് ബാക്കിയുള്ള ഇതേ വിഭാഗത്തിൽപ്പെട്ട രാജ്യത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ചെലവാകുന്നത്.

മാൾട്ടയിലെ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. ഭൂരിഭാഗം മലയാളികളുടെയും ഒരു മാസത്തെ ശന്പളത്തിനും മുകളിലാണ് ഗവണ്‍മെൻറ് 14 ദിവസം ക്വാറെന്‍റീനു വേണ്ടി ഈടാക്കുന്നത്. മാൾട്ടാ അധികൃതരുടെ ഹീനമായ ഈ നടപടിയിൽ നിന്നും പിൻമാറുവാൻ ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്തുനിന്നും മാൾട്ട സർക്കാരിന്‍റെ ഭാഗത്തുനിന്നും നടപടികൾ ആവശ്യപ്പെട്ടാണ് യുവധാര മാൾട്ട ഇന്ത്യൻ അംബാസഡർ സംഗീത ബഹദൂറിന് നിവേദനം നൽകിയത്.

യുവധാര മാൾട്ടയുടെ പ്രതിനിധികളായ സെക്രട്ടറി ബെസ്ററിൻ വർഗീസ്, വൈസ് പ്രസിഡന്‍റ് വിഷ്ണു ഉദയ്, എകിസിക്യൂട്ടീവ് അംഗം ജിജോ ചെറിയാൻ എന്നിവരാണ് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്തി നിവേദനം നൽകിയത്. ഇക്കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് അനുഭാവ പൂർണമായ നടപടി ഉണ്ടാകുമെന്ന ഉറപ്പും പിന്തുണയും ലഭിച്ചതായി യുവധാര മാൾട്ട അറിയിച്ചു.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.