• Logo

Allied Publications

Europe
മാൾട്ടയിലെ സീറോ മലബാർ സമൂഹത്തിന്‍റെ ഇടയനായി ഫാ. മാത്യു വാരുവേലിൽ ചുമതലയേറ്റു
Share
വലേറ്റ: മാൾട്ടയിലെ സീറോ മലബാർ വിശ്വാസി സമൂഹത്തിന്‍റെ പുതിയ ഇടയനായി ഫാ. മാത്യു വാരുവേലിൽ ഒൗദ്യോഗികമായി ചുമതലയേറ്റു. രണ്ടായിരത്തിലധികം വരുന്ന മാൾട്ടയിലെ സീറോ മലബാർ സഭാംഗങ്ങളുടെ അജപാലന ദൗത്യത്തിനായി മാൾട്ടാ ആർച്ച് ബിഷപ്പ് ചാൾസ് ജൂഡ് സിക്ളൂന ആണ് ഒൗദ്യോഗിക ചുമതലക്കാരനായി നിയോഗിച്ചത്. പുതിയ വികാരിയുടെ നിയമനം മാൾട്ടയിലെ സീറോ മലബാർ സഭയ്ക്കും, മലയാളി സമൂഹത്തിനും പുതിയ ഉണർവേകും.

ഓഗസ്റ്റ് എട്ട് ഞായറാഴ്ച വൈകിട്ട് 7.30 ന് ഫാ. മാത്യു വാരുവേലിയെ മാൾട്ടയിലെ സീറോമലബാർ സഭാസമൂഹം വരവേൽപ്പ് നൽകിയാണ് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്. തുടർന്ന് പുതിയ വികാരിയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും അർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബുജിവായിലെ സെന്‍റ് ഫ്രാൻസീസ് അസീസി പള്ളിയിലായിരുന്നു ചടങ്ങ് നടന്നത്.

സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫൻ ചിറപ്പണത്തിന്‍റെ കീഴിലാണ് മാൾട്ടയിലെ സീറോ മലബാർ സമൂഹം. നാളിതുവരെ സ്ഥിരമായി ഒരു ഒൗദ്യോഗിക വൈദികൻ സഭാമക്കളുടെ ആവശ്യത്തിനായി ഇല്ലാതിരുന്ന സാഹചര്യത്തിൽ റോമിൽ നിന്നുുള്ള വൈദികരാണ് മാൾട്ടയിലെത്തി ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിരുന്നത്. റോമിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഫാ. ബിനോജ് മുളവരിക്കലിന്‍റെ നേതൃത്വത്തിലാണ് ഇവിടെ ആദ്യമായി സീറോ മലബാർ സഭാ ശുശ്രൂഷകൾ തുടങ്ങിയത്. നിലവിൽ നാല് സെന്‍ററുകളിലായി തിരിച്ചാണ് വിശുദ്ധ കുർബാനയും സഭാപ്രവർത്തനങ്ങളും നടക്കുന്നത്. ഇതിനിടയിൽ ആലുവ കോൾബേ ആശ്രമത്തിൽ നിന്നുള്ള ഫാ. ജേക്കബ് പാലക്കാരൻ സമൂഹത്തിനു വേണ്ടിയുള്ള ശുശ്രൂഷകൾ ചെയ്തിരുന്നു. സെന്‍റ് തോമസ് ഇടവക സമൂഹത്തിന്‍റെ ഭാഗമായി സണ്‍ഡേസ്കൂൾ,യൂത്ത് മിനിസ്ട്രി, നഴ്സസ് മിനിസ്ട്രി തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ഫാ. മാത്യു വാരുവേലിൽ ചങ്ങനാശേരി അതിരൂപതയിലെ മണിമല ഫൊറോനയിലെ കറിക്കാട്ടൂർ കൊവേന്ത ഇടവകാംഗമാണ്. എടത്വാ, അയർക്കുന്നം, അറുനൂറ്റംപാടം, കുട്ടമംഗലം കേശവദാസപുരം എന്നിവിടങ്ങൾക്കു പുറമെ കുളത്തൂർ ലിറ്റിൽ ഫ്ളവർ ഇടവക വികാരിയായി സേവനം ചെയ്യുന്പോഴാണ് മാത്യു അച്ചനെ തേടി പുതിയ സ്ഥാനലബ്ധി എത്തിയത്. കെസിഎസ്എൽ രൂപതാ ഡയറക്ടായും, ചങ്ങനാശേരി അതിരൂപത കോർപറേറ്റ് സ്കൂൾ അസിസ്ററന്‍റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

മാൾട്ടയിലേയ്ക്ക് ഇന്ത്യക്കാരുടെ കുടിയേറ്റം തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയുള്ളൂ. ഇതിനോടകം ഇവിടേയ്ക്ക് എത്തിയ ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും മലയാളികളാണെന്നതാണ് പ്രത്യേകത. നഴ്സിംഗ്, ഹെൽത്ത് കെയർ,ഹോട്ടൽ റസ്റ്ററന്‍റ്, നിർമ്മാണം, ഡ്രൈവിംഗ്, ക്ലീനിംഗ് തുടങ്ങിയ മേഖലകളിലാണ് അധികമാളുകളും ജോലി ചെയ്യുന്നത്. ഏതാണ്ട് ഏഴായിരത്തോളം വരും ഇവിടുത്തെ മലയാളികളുടെ എണ്ണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

വിയന്നയിൽ അന്താരാഷ്‌ട്ര വോളിബോൾ ടൂർണമെന്‍റ് ശനിയാഴ്ച.
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറലും യുകെയിലെ ക്‌നാനായ സമൂഹത്തിന്‍റെ ആത്മീയ ഗുരുവുമായ ഫാ.
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള.
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി.
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.