• Logo

Allied Publications

Europe
വിദേശയാത്രക്കാർക്ക് ആശ്വാസം; കോവിഷീൽഡ് വാക്സിന് യൂറോപ്പിൽ അംഗീകാരമായി
Share
ബ്രസൽസ്: ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ കോവിഷീൽഡ് വാക്സിൻ ഗ്രീൻ പാസ്പോർട്ടിൽ ഉൾപ്പെടുത്താൻ ധാരണയായി. കോവിഷീൽഡ് വാക്സീൻ എടുത്തിട്ടു യൂറോപ്പിലേക്കു വിമാനം കയറാനിരുന്നവർക്ക് ഏറെ ആശ്വാസമാവുന്ന നടപടിയാണിത്.

ജർമനി, ഓസ്ട്രിയ, സ്ളോവേനിയ, ഗ്രീസ്, ഐസ്ലാൻഡ്, സ്പെയിൻ, അയർലാൻഡ് എന്നീ ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്കു പുറമെ യൂറോപ്യൻ യൂണിയിനെപ്പെടാത്ത സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ടത്തിൽ കോവിഷീൽഡിന് അംഗീകാരം നൽകിയത്.

കോവിഡ് 19 പാൻഡെമിക് സമയത്ത് സ്വതന്ത്ര യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ’ഗ്രീൻ പാസ്’ ജൂലൈ ഒന്ന് വ്യാഴാഴ്ച പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് ഈ രാജ്യങ്ങളുടെ ആശ്വാസ നടപടി.

ഇന്ത്യയിലെ അംഗീകൃത വാക്സിനുകൾക്ക് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്ൈ‍റൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്. ഇതിന്‍റെ വെളിച്ചത്തിലാണ് കോവിഷീൽഡിന് അംഗീകാരം ലഭിച്ചത്.

ഏതെല്ലാം വാക്സിനുകൾക്ക് അംഗീകാരം നൽകണമെന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ വാക്സിനുകളായ കോവിഷീൽഡിനോ കോവാക്സിനോ അംഗീകാരം നൽകാൻ യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങൾ തയ്യാറായിരുന്നില്ല. ഇന്നു മുതൽ നിലവിലായ യൂറോപ്യൻ യൂണിയന്‍റെ വാക്സിൻ പാസ്പോർട്ട് നയത്തിൽ കോവിഷീൽഡും കോവാക്സിനും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യൻ നിർമിത വാക്സിനായ കോവിഷീൽഡ് വിഷയം അന്താരാഷ്ട്രതലത്തിൽ ചർച്ചാവിഷയമായി കഴിഞ്ഞിരുന്നു. ഈ വാക്സിനുകൾ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള നിയമാനുസൃതമായി തടസമുണ്ടാകുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഒൗദ്യോഗികമായി വാക്സിനുകൾ അംഗീകരിക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുവന്നത്. അതുകൊണ്ടു തന്നെ യൂറോപ്യൻ രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണിപ്പോൾ ഏഴ് രാജ്യങ്ങളുടെ തീരുമാനത്തിൽ മാറ്റംവന്നത്. വൈകാതെ യുറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും ഇന്ത്യൻ വാക്സിൻ അംഗീകരിക്കുമെന്നാണ് സൂചന.

അതേസമയം, എസ്റ്റോണിയയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയ്ക്ക് ഇന്ത്യൻ സർക്കാർ അധികാരപ്പെടുത്തിയ എല്ലാ വാക്സിനുകളും അംഗീകരിക്കുമെന്ന് എസ്റ്റോണിയ സ്ഥിരീകരിച്ചു.

വ്യക്തിഗത അംഗരാജ്യങ്ങൾക്ക് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ച അല്ലെങ്കിൽ ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) അംഗീകരിച്ച വാക്സിനുകളും സ്വീകരിക്കുന്നതിനുള്ള സൗകര്യമുണ്ട്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പൗര·ാർക്ക് കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ കോവിഡ് 19 വാക്സിനുകൾ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.

കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ അംഗീകരിക്കാനുള്ള അഭ്യർഥനയ്ക്ക് അനുസൃതമായി, ഗ്രീൻ പാസ് കൈവശം വച്ചിരിക്കുന്ന യൂറോപ്യൻ പൗര·ാരെ രാജ്യത്ത് നിർബന്ധിത കപ്പലിൽ നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.

കോവിൻ പോർട്ടൽ വഴി നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ഇന്ത്യ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ന്ധഗ്രീൻ പാസ്ന്ധ വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഈ വര്
മതസൗഹൃദ സംഗമം സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ.
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസ
റോമാ ബൈബിൾ കൺവൻഷൻ നടന്നു.
റോം: ഇറ്റലിയിലെ സീറോമലബാർ കത്തോലിക്ക സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തിൽ റോമാ ബൈബിൾ കൺവൻഷൻ റോമിലെ സാന്ത
യുകെ സ്വപ്നം ബാക്കിയാക്കി സൂര്യ മടങ്ങി.
ആലപ്പുഴ: യുകെയില്‍ പോകാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും ത
ബിനോയ് തോമസിന്‍റെ സംസ്കാരം വ്യാഴാഴ്ച.
ലണ്ടൻ: കാഞ്ഞിരമറ്റം കരിയിലക്കുളം ബേബി തോമസ്മേരി തോമസ് ദന്പതികളുടെ മകൻ യുകെയിൽ അന്തരിച്ച ബിനോയ് തോമസിന്‍റെ(41) സം