• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കൻ ടെലികോം റേഡിയോ ഫ്രീക്വൻസി സ്പെക്ട്രത്തിന്‍റെ ഉപയോഗം വിപുലീകരിക്കുന്നു
Share
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ടെലികോം റെഗലേറ്ററി ലൈസൻസികൾക്ക് നൽകുന്ന താൽക്കാലിക റേഡിയോ ഫ്രീക്വൻസി സ്പെക്ട്രത്തിന്‍റെ ഉപയോഗം വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചു. പുതിയ സ്ഥിരം സ്പെക്ട്രം ലേലം ചെയ്യുന്നതിലെ കാലതാമസത്തിനിടയിലാണ് ഐസിഎഎസ്എയുടെ പ്രഖ്യാപനം. ജൂണ്‍ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് വിപുലീകരണം.

ധാരാളം ആളുകൾ വീട്ടിൽ നിന്നും ജോലി ചെയ്യുന്നത് കാരണം മൊബൈൽ ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് വേഗത്തിൽ കണക്റ്റിവിറ്റി നൽകുന്നതിന് ഇത് സഹായകരമാകും. അടിയന്തിര സ്പെക്ട്രത്തിന്‍റെ വ്യവസ്ഥകൾ അനുസരിച്ച് ചില നിർണായക ആരോഗ്യവിദ്യാഭ്യാസ വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കൾക്ക് ജന്യ ആക്സസിലൂടെ വിവരങ്ങൾ അറിയാൻ കഴിയും.

മാർച്ച് 31ന് ശേഷം ലൈസൻസികൾ താൽക്കാലിക സ്പെക്ട്രം റെഗുലേറ്ററിലേക്ക് തിരികെ നൽകേണ്ടതായിരുന്നു, അപ്പോഴേക്കും ഐസിഎഎസ്എ സ്ഥിരമായ സ്പെക്ട്രം ലേലം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാൽ ഒരു നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് കണക്കാക്കിയതിനാൽ ഹൈക്കോടതി മാർച്ചിൽ ആസൂത്രണം ചെയ്ത ലേലം നിർത്തിവച്ചു. ഓപ്പറേറ്റർമാരായ ടെൽകോം, എംടിഎൻ എന്നിവരാണ് പ്രധാന വ്യവഹാരികൾ..

മൂന്ന് മാസത്തെ വിപുലീകരണം എല്ലാ പങ്കാളികൾക്കും സ്പെക്ട്രം വ്യവഹാര പ്രതിസന്ധിക്ക് പരിഹാരം കാണാൻ അവസരമൊരുക്കുന്നുവെന്ന് ഐസിഎഎസ്എ ചെയർപേഴ്സണ്‍ കീബെറ്റ്സ്വെ മോഡിമോംഗ് പറഞ്ഞു.

സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ.
ഖാർത്തും: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്‍റ െ(ആർഎസ്എഫ്) ആക്രമണത്തിൽ 433 പേർ കൊല്ലപ്പെട്ടെന
നമീബിയയുടെ രാഷ്‌ട്രപിതാവ് സാം നുജോമ അന്തരിച്ചു.
ഒഷക്തി: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ രാഷ്‌ട്രപിതാവും ആദ്യ പ്രസിഡ
സുഡാനിൽ ചാർട്ടേഡ് വിമാനം തകർന്ന് ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു.
ജുബ: തെക്കൻ സുഡാനിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു.
സുഡാനിൽ ആശുപത്രിക്കുനേരേ ഡ്രോൺ ആക്രമണം; 70 മരണം.
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. 19 പേർക്കു പരിക്കേറ്റിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ഖനിയിൽ കുടുങ്ങിയ 100 പേർ മരിച്ചു.
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർ മരിച്ചു.