• Logo

Allied Publications

Africa
ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്‍റ് സാമിയ സുലുഹു ഹസൻ ചുമതലയേറ്റു
Share
ദാർഇസലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ ചരിത്രത്തിൽ ആദ്യ വനിതാ പ്രസിഡന്‍റായി സാമിയ സുലുഹു ഹസൻ (61) ചുമതലയേറ്റു.

ഹിജാബ് ധരിച്ച്, ഒരു കൈയിൽ ഖുറാനുമായാണ് സാമിയ സത്യപ്രതിജ്ഞയ്ക്കെത്തിയത്. ചീഫ് ജസ്റ്റീസ് ഇബ്രാഹിം ജുമാവോംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്‍റ് ജോൺ മഗുഫുലി (61) ഹൃദ്രോഗത്തെത്തുടർന്ന് മരിച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്‍റായ സാമിയ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത്.

മഗുഫുലി കോവിഡ് ബാധിച്ചാണ് മരിച്ചതെന്നും അഭ്യൂഹമുണ്ട്. മഗുഫുലി കോവിഡ് ബാധിതനായിരുന്നെന്നും ഇക്കാര്യം പുറംലോകത്തോടു മറച്ചുവച്ചെന്നും പ്രതിപക്ഷപാർട്ടികൾ പറയുന്നു.

നമീബിയയുടെ രാഷ്‌ട്രപിതാവ് സാം നുജോമ അന്തരിച്ചു.
ഒഷക്തി: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ രാഷ്‌ട്രപിതാവും ആദ്യ പ്രസിഡ
സുഡാനിൽ ചാർട്ടേഡ് വിമാനം തകർന്ന് ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു.
ജുബ: തെക്കൻ സുഡാനിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു.
സുഡാനിൽ ആശുപത്രിക്കുനേരേ ഡ്രോൺ ആക്രമണം; 70 മരണം.
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. 19 പേർക്കു പരിക്കേറ്റിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ഖനിയിൽ കുടുങ്ങിയ 100 പേർ മരിച്ചു.
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർ മരിച്ചു.
ടുണീഷ്യയിൽ ബോട്ട് മുങ്ങി 27 കുടിയേറ്റക്കാർ മരിച്ചു.
ടുണിസ്: ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ടു ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി.