• Logo

Allied Publications

Europe
ബ്രിട്ടീഷ് രാജകുടുംബം ജോലിക്കാരെ തേടുന്നു
Share
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം ജോലിക്കാരെ തേടുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റായ റോയൽ ഹൗസ്ഹോൾഡിലാണ് ജോലിക്കാരെ വേണമെന്ന പരസ്യം ചെയ്തിരിയ്ക്കുന്നത്.

ജോലിക്കായി അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യതയുണ്ടായിരിക്കണം. ഇല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന സമയത്ത് ഇത് നേടിയെടുക്കുന്നതിനും അവസരമുണ്ട്. 18.5 ലക്ഷം രൂപയാണ് തുടക്കത്തിൽ ശന്പളമായി നൽകുക. ജോലിക്കായി എത്തുന്നവർക്ക് ആദ്യം 13 മാസത്തേക്ക് പരിശീലനം നൽകും. പരിശീലനത്തിൽ മികച്ചതെന്ന് തോന്നിയാൽ സ്ഥിരം ജോലിക്കാരായി നിയമിക്കും. ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 28 ആണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും രാജകുടുംബം നൽകും. വിൻഡ്സർ കാസിലിലാണ് താമസം അനുവദിയ്ക്കുക. ആഴ്ചയിൽ അഞ്ചു ദിവസമായിരിക്കും ജോലി. വർഷത്തിൽ 33 ദിവസം അവധിയും ജോലിക്കാർക്ക് നൽകും. ഒപ്പം ട്രാവൽ ജോലിക്കാരുടെ ട്രാവൽ എക്സ്പൻസും കൊട്ടാരം വഹിക്കും.

കൊട്ടാരം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പ്രധാന ജോലി. അതോടൊപ്പം ജോലിക്കാർക്ക് കൊട്ടാരത്തിലെ ടെന്നീസ് കോർട്ട്, നീന്തൽകുളം മറ്റ് സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.