• Logo

Allied Publications

Europe
ജര്‍മനി ഇനിയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറെന്ന് മെര്‍ക്കല്‍
Share
ബര്‍ലിന്‍: അഭയാര്‍ഥി പ്രവാഹത്തിന്‍റെ അഞ്ചു വര്‍ഷത്തിനുശേഷം രാജ്യത്തേയ്ക്ക് പതിനായിരക്കണക്കിന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സമാനമായ സാഹചര്യങ്ങളില്‍ വീണ്ടും സ്വാഗതം ചെയ്യുമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

അഭയാര്‍ഥികളുടെ വരവിനായി അതിര്‍ത്തി തുറന്നുകൊടുക്കാനുള്ള 2015 ലെ നയത്തില്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി "ആളുകള്‍ ജര്‍മന്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലോ ഹംഗേറിയന്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലോ നില്‍ക്കുമ്പോള്‍ അവരെ മനുഷ്യരെപ്പോലെ പരിഗണിക്കണമെന്ന് ബെര്‍ലിനില്‍ നടന്ന വാര്‍ഷിക സമ്മര്‍ പത്രസമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.

മെര്‍ക്കലിന്‍റെ 15 വര്‍ഷത്തെ ഭരണകാലത്തെ ഒരു സുപ്രധാന നിമിഷത്തില്‍ 201516ല്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ജര്‍മനിയില്‍ അഭയം തേടിയിരുന്നതായിട്ടാണ് കണക്ക്.ഈ വരവ് ജര്‍മനിയെ ആഴത്തില്‍ ധ്രുവീകരിക്കുകയും തീവ്ര വലതുപക്ഷ അഫ്ഡി പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.

അതേസമയം തന്‍റെ നാലാം കാലാവധി അവസാനിക്കുമ്പോള്‍, കൊറോണ വൈറസ് പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതില്‍ മെര്‍ക്കലിന്‍റെ പ്രശസ്തി വര്‍ധിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.