റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്‍റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം(84) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്.

മക്കള്‍: മിനി, അനി, ലീ, സുമി. മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പോത്താനിക്കാട് സെന്‍റ മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.

പരേത ലാലു കുര്യാക്കോസിന്‍റെ(ന്യൂജഴ്‌സി, യുഎസ്എ) സഹോദരഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 99613 55864).
സൂസൻ ഫിലിപ്പിന്‍റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്‍റെ(ജോബി) ഭാര്യ സൂസൻ ഫിലിപ്പിന്‍റെ(81) സംസ്കാരം ബുധനാഴ്ച നടക്കും.

1975ൽ മുംബെെയിലെ നായർ ആശുപത്രിയിൽ നിന്നും നഴ്‌സിംഗ്‌ പഠനം പൂർത്തിയാക്കിയശേഷം അമേരിക്കയിലേക്ക് കുടിയേറിയ സൂസമ്മ ന്യൂജഴ്‌സിയിലെ ന്യൂവർക്കിലുള്ള യുണൈറ്റഡ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു.

നിലവിൽ സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കല്ലൂപ്പാറ മാരേട്ട് പാറക്കടവിൽ പരേതരായ പി. പി. നൈനാന്‍റെയും അന്നമ്മ നൈനാന്‍റെയും മകളാണ്.

റാൻഡോൾഫിലുള്ള ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ അംഗവും സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണിന്‍റെ മുതിർന്ന പ്രവർത്തകനും റീജിയണൽ ട്രഷററുമായിരുന്ന ഫിലിപ്പ് മാരേട്ടിന്‍റെ സഹോദരിയാണ്.

പൊതുദർശനം: ഏപ്രിൽ 23 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സി മാർത്തോമ്മാ ചർച്, റാൻഡോൾഫിൽ (New Jersey Marthoma Church, 790 State Route 10. Randolph, NJ 07869) ക്രമീകരിച്ചിരിക്കുന്നു.

സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്പത് മുതല്‍ 12 വരെ ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പൊതുദർശനവും അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ 07936) സംസ്‌കാരം നടത്തും.

ന്യൂജഴ്സി മാർത്തോമ്മാ പള്ളി വികാരിയായ റവ. മാത്യു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. മക്കള്‍: ജെറിൽ ഫിലിപ്പ്, സെസ്സിൽ ഫിലിപ്പ്. മരുമക്കൾ: അനിതാ ഫിലിപ്പ് (ന്യൂയോർക്ക്). സഹോദരങ്ങള്‍: പരേതനായ സണ്ണിക്കുട്ടി, കുഞ്ഞുമോൾ, സാലി, അമ്മിണികുട്ടി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജഴ്‌സി).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മരേട്ട് - 973 715 4205.

സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാനുള്ള ലിങ്ക്:

1. Wake service: https://www.youtube.com/live/dQYQpKcZEik?si=uOm8AkatZJKpfRtZ
2. Burial Service: https://www.youtube.com/live/8BNeNuf9PPA?si=CJeBROpFc3OYJG4i
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്‍റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബുധനാഴ്ച വെൽഷ് റോഡിലുള്ള സെന്‍റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും (608 Welsh Rd, Philadelphia, PA 19115).

ആലപ്പുഴ പുതുക്കരി തെള്ളിയിൽ വീട്ടിൽ ജോസഫ് തോമസിന്‍റെയും ഗ്രേസമ്മ ജോസഫിന്‍റെയും മകനാണ്. 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ഡാഫിന ഫ്രാൻസിസ്. മക്കൾ: നിയ, നേഹ.

സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത് - (ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ്- (ബിന്ദു സോജപ്പൻ), സുമം ബെന്നി- (ബെന്നി കൊല്ലത്തുപറമ്പിൽ). പൊതുദർശനം ബുധനാഴ്ച രാവിലെ എട്ട് മുതൽ ആരംഭിക്കും.

തുടർന്ന് 8.30 മുതൽ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിലിൽ, റവ. ഫാ. ജോൺ മേലേപ്പുറം (വികാരി ജനറൽ സെന്‍റ് തോമസ് സീറോമലബാർ എപ്പാര്‍ക്കി, ഷിക്കാഗോ), റവ. ഫാ. ജോൺകുട്ടി ജോർജ് പുലിശേരി (ഫൊറോന വികാരി സെന്‍റ് ജോസഫ് സീറോമലബാർ ഫൊറോന കാത്തലിക് ചർച്ച്, ഹൂസ്റ്റൺ) എന്നിവരുടെ പ്രധാന കാർമികത്വത്തിൽ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.

അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12ന് റിസ്‌റക്ഷൻ സെമിത്തേരിയിൽ സംസ്കരിക്കും. (Resurrection Cemetery, 5201 Hulmeville Road, Bensalem, Pennsylvania 19020).
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. നിവേശ് മുക്ക(19), ഗൗതം കുമാർ പാർസി(19) എന്നിവരാണ് മരിച്ചത്. പിയോറിയയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

നിവേശ് കരിംനഗർ ജില്ലയിലെ ഹുസുറാബാദ് പട്ടണത്തിൽ നിന്നുള്ളയാളും ഗൗതം കുമാർ ജങ്കാവ് ജില്ലയിലെ സ്റ്റേഷൻ ഘാൻപൂരിൽ നിന്നുള്ളയാളുമാണ്. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു.

സർവകലാശാലയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് കാറുകളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.

ഡോക്ടർ ദമ്പതികളായ നവീനിന്‍റെയും സ്വാതിയുടെയും മകനാണ് നിവേശ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് രണ്ട് വിദ്യാർഥികളുടെയും കുടുംബങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു.
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗം (സിആര്‍എസ്) റിപ്പോര്‍ട്ട്. ഇതോടെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്ന രാജ്യക്കാരുടെ പട്ടികയില്‍ മെക്‌സിക്കോയ്ക്കു പിന്നാലെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.

2022 വരെയുള്ള കണക്കുകളനുസരിച്ച് വിദേശത്ത് ജനിച്ച 4.6 കോടി ആളുകളാണ് യുഎസിലുള്ളത്. രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനത്തിന്‍റെ വര്‍ധനയാണ് ഇതുവഴി ഉണ്ടായത്. യുഎസ് ജനസംഖ്യ 33.3 കോടിയിലെത്തുകയും ചെയ്തു.

യുഎസിൽ കഴിയുന്ന വിദേശ പൗരന്മാരിൽ 53 ശതമാനം പേര്‍ക്കും, അതായത് ഏകദേശം 2.5 കോടി ആളുകൾക്കു സ്വാഭാവിക പൗരത്വം ലഭിച്ചേക്കും. 2022ല്‍ മൊത്തം 9,69,380 വിദേശപൗരന്മാർക്കാണു യുഎസ് പൗരത്വം ലഭിച്ചത്.

കൂടുതല്‍ പേര്‍ മെക്‌സിക്കോ (1,28,878)യില്‍ നിന്നാണെങ്കിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525) എന്നിങ്ങനെയാണു തൊട്ടുതാഴെയുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം.

2023 വരെയുള്ള കണക്കുകളനുസരിച്ച് യുഎസില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 28,31,330 ആണ്. 1,06,38,429 പേരുള്ള മെക്‌സിക്കന്‍ വംശജരാണ് യുഎസിലെ ഏറ്റവുംവലിയ കുടിയേറ്റ സമൂഹം. 22,25,447 പേരുള്ള ചൈനയ്ക്കാണു മൂന്നാംസ്ഥാനം.

എന്നാൽ ഇവരിൽ വലിയൊരു വിഭാഗത്തിന് യുഎസ് പൗരത്വം ലഭിക്കുന്നതിന് ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
നാഷ്‌വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്‌ലി(47) അന്തരിച്ചു. ടെനിസിയിലെ നാഷ്‌വില്ലയിലെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം അറിവായിട്ടില്ലെന്ന് ഗായികയുടെ പ്രതിനിധി അറിയിച്ചു.

കലിഫോർണിയയിലെ സാക്രമെന്‍റോയ്ക്ക് സമീപം ജനിച്ച മാൻഡിസ പള്ളിയിലെ ഗായക സംഘത്തിലൂടെയാണ് സംഗീത ലോകത്തിലേക്ക് ചുവട്‌വച്ചത്. 2006ൽ "അമേരിക്കൻ ഐഡൽ' എന്ന പരിപാടിയിൽ ഒൻപതാം സ്ഥാനത്തെത്തിയതോടെയാണ് ഗാ‌യിക പ്രശസ്തിയുടെ പടവുകൾ കയറിയത്.

2007ൽ "ട്രൂ ബ്യൂട്ടി' എന്ന പേരിൽ തന്‍റെ ആദ്യ ആൽബം പുറത്തിറക്കി. ആ വർഷം മികച്ച പോപ്പ്, സമകാലിക സുവിശേഷ ആൽബത്തിനുള്ള ഗ്രാമി നോമിനേഷൻ ലഭിച്ചു.

2022ൽ "ഔട്ട് ഓഫ് ദ ഡാർക്ക്: മൈ ജേർണി ത്രൂ ദി ഷാഡോസ് ടു ഫൈൻഡ് ഗോഡ്സ് ജോയ്' എന്ന തലക്കെട്ടിൽ ഓർമക്കുറിപ്പ് പുറത്തിറക്കിക്കൊണ്ട് മാൻഡിസ തന്‍റെ വിഷാദരോഗത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു.
സ്വർഗീയ നാദം സംഗമം അറ്റ്ലാന്‍റയിൽ ഓഗസ്റ്റ് രണ്ട് മുതൽ
അറ്റ്ലാന്‍റാ: അറ്റ്ലാന്‍റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്‍റെ ആഭിമുഖ്യത്തിൽ സ്വർഗീയ നാദം സംഗമം സംഘടിപ്പിക്കുന്നു.

ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള ആളുകളുടെയും മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംഗമം ഓഗസ്റ്റ് രണ്ട് മുതൽ നാലു വരെ ജോർജിയയിലെ ക്യാമ്പ് ജോൺ ഹോപ്പ് സെന്‍ററിൽ വച്ചാണ് നടത്തപ്പെടുന്നത്.

വിവിധ ആത്മീയ നേതാക്കളോടൊപ്പം വേൾഡ് പ്ലീസ് മിഷൻ ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫൻ പ്രോഗ്രാമിന് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് സംഗമം ജിമെയിൽ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക. സണ്ണി പറവനേത് - 678 866 5336, തോമസ് ജേക്കബ് - 631 747 7862.
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാർഡുകൾ മോഷ്‌ടിച്ച് പണം അപഹരിക്കുകയാണ് തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത്.

ആപ്പിൾ, സെഫോറ, ആമസോൺ, ഫുട്‍ലോക്കർ എന്നീ കമ്പനികളുടെ 4,100 ഗിഫ്റ്റ് കാർഡുകളിൽ നിന്ന് 65,000 ഓളം ഡോളർ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്സസിനു പുറത്തേക്കും വ്യാപിച്ചിരിക്കാവുന്ന ഈ തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാമെന്ന് പോലീസ് പറഞ്ഞു.

പ്ലാനോയുടെ ഫോർജ്‌രി യൂണിറ്റ് യുഎസ് സീക്രെട് സർവീസും കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റും ചേർന്ന് ഡാളസ് - ഫോട്ടുവർത്തു പ്രദേശുത്തുള്ള എച്ച്ഇബി, വാൾമാർട്, ടോം തംബ് - ആൽബർട്‌സൺസ്, വാൽഗ്രീൻസ്, സിവിഎസ് തുടങ്ങിയ സ്റ്റോറുകളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.

പോലീസ് വക്താവായ ജെന്നിഫർ ചാപ്മാൻ, ഓഫീസർമാർ രണ്ടു പേർ ഗിഫ്റ്റ് കാർഡുകൾ വിവിധ നഗരങ്ങളിലെ സ്റ്റോറുകളിൽ ഷെല്ഫുകളിൽ നിറക്കുവാൻ ശ്രമിക്കുന്നത് കണ്ടതായി പറഞ്ഞു. സംഭവത്തിൽ 42 വയസുള്ള ഒരു സ്ത്രീയെയും 33 വയസുകാരനായ ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി ചാപ്മാൻ പറഞ്ഞു.

ഒരു ഉപഭോക്‌താവ്‌ ഒരു ഗിഫ്റ്റ് കാർഡ് തെരഞ്ഞെടുത്തു അതിൽ പണം നിറ‌യ്ക്കുമ്പോൾ തട്ടിപ്പുകാർക്ക് ഓൺലൈനിൽ അതുമായി ബന്ധപ്പെടാനും അതിൽ നിറച്ച പണം മോഷ്‌ടിക്കുവാനും കഴിയുന്നു.

ഫെഡറൽ അധികൃതർ ഗിഫ്റ്റ് കാർഡുകളിൽ സംഭവിക്കുന്ന വർധിക്കുന്ന തട്ടിപ്പുകളെ കുറിച്ച് പൊതു ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഒഴിവു ദിനങ്ങളിൽ അമേരിക്കക്കാർ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ 30 ബില്യൺ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്.

പ്രൊ പബ്ലിക്ക എന്ന സ്ഥാപനം ഫെഡറൽ അധികാരികൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ് ക്രൈം റിംഗിൽ ചൈനീസ് ഓർഗനൈസ്ഡ് ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. കൺസ്യൂമർ അലെർട്ടുകൾ വഴി സംസ്ഥാനങ്ങൾ ഇത്തരം തട്ടിപ്പുകൾ കുറയ്ക്കുവാൻ ശ്രമിക്കുന്നുണ്ട്.

കാർഡ് ഡ്രയിനിംഗ് എന്ന പേരിലാണ് ഈ തട്ടിപ്പുകൾ അറിയപ്പെടുന്നത്. തട്ടിപ്പുകൾക്ക് വിധേയരാകാതിരിക്കുവാൻ ഗിഫ്റ്റ് കാർഡ് വാങ്ങുമ്പോൾ അസാധാരണമായി എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ വിവരം ഉടനെ തന്നെ സ്റ്റാഫിനെ അറിയിക്കുക.

വാങ്ങിയതിന് തെളിവായി രസീത് സൂക്ഷിക്കുക. കാർഡ് ഡ്രയിനിംഗിനു വിധേയരായാൽ ഉടനെ തന്നെ റിട്ടെയ്ൽ സ്ഥാപനത്തിനെ അറിയിക്കുക. ഒരു പ്രീപെയ്ഡ് കാർഡ് ആണെങ്കിൽ കാർഡിന്‍റെ പിൻവശത്തു കൊടുത്തിട്ടുള്ള പ്രൊവൈഡറിനെ ബന്ധപ്പെടുകയും ശേഷിക്കുന്ന ബാലൻസ് തിരികെ വാങ്ങാൻ ശ്രമിക്കുകയും ചെയ്യുക.

ഒരു പരാതി നിയമ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസിക്കും ഫെഡറൽ ട്രേഡ് കമ്മീഷനും നൽകുക.
വിസ്‌കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്
വിസ്‌കോൻസെൻ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനും 54 ശതമാനം വീതം നിഷേധ വോട്ടുകൾ ഉണ്ടെന്ന് പുതിയ സർവേ.

ജോർജിയ, മിഷിഗൻ, ഫിലഡൽഫിയ, വിസ്‌കോൻസെൻ എന്നീ നാലു സംസ്ഥാനങ്ങളിലെ 1100 റജിസ്റ്റേർഡ് വോട്ടർമാർക്കിടയിൽ ഈ മാസം 11നും 16നും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം പുറത്തു വന്നത്.

നാലു സംസ്ഥാനങ്ങളിലെയും വോട്ടർമാർ ബൈഡന്‍റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി. സർവേയിൽ കണ്ടെത്തിയ ഒരു സവിശേഷത ട്രംപ് തന്‍റെ 2020 ലെ ശതമാന പോയിന്‍റുകൾ നിലനിർത്തുമ്പോൾ ബൈഡനു അതിനു കഴിയുന്നില്ല എന്നതാണ്.

മൂന്ന് പോയിന്‍റുകൾക്കു ബൈഡൻ പെർഫോമൻസ് റേറ്റിംഗ് മെച്ചപ്പെടുത്തുമ്പോൾ 10 പോയിന്‍റുകൾ നഷ്ടപ്പെടുത്തുന്നു. സാമ്പത്തികാവസ്ഥയിലും കുടിയേറ്റത്തിലും ട്രംപിനാണ്‌ വിശ്വാസ്യത കൂടുതൽ.

എന്നാൽ മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൺസിന് എന്നീ സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര വിഷയത്തിൽ വോട്ടർമാർ ബൈഡനെ കൂടുതൽ വിശ്വസിക്കുന്നു. ഈകാര്യത്തിൽ ജോർജിയയിൽ ട്രംപിനാണ്‌ കൂടുതൽ പേരുടെ പിന്തുണ.

റോബർട്ട് എഫ്. കെന്നഡി ജൂനിയർ മത്സരരംഗത്തെണ്ടങ്കിൽ ആർഎഫ്കെയ്ക്ക് 10 ശതമാനം പിന്തുണ ലഭിക്കുമെന്ന് സർവേ പറഞ്ഞു. ഫോക്സ് ന്യൂസ് പോൾ നടത്തിയത് ബീക്കൺ റിസേർച് ഡിയും ഷാ ആൻഡ് കമ്പനി ആറും ചേർന്നാണ്.

സാധാരണ പോലെ മൂന്ന് ശതമാനം ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാമെന്ന് സർവേ നടത്തിയവർ പറഞ്ഞു. എന്നാൽ കെന്നഡി കുടുംബത്തിലെ 15 പേരുടെ പിന്തുണ ബൈഡൻ നേടിയ വാർത്തയും പുറത്തു വന്നു.

ബൈഡൻ എന്‍റെ ഹീറോ‌യാണ് എന്ന പ്രഖ്യാപനവുമായി ആർഎഫ്കെയുടെ മകളും ആർഎഫ്കെ ജൂണിയറിന്‍റെ പെങ്ങളുമായ കെറി കെന്നഡി രംഗത്തു വന്നു. ബൈഡനെയും കമല ഹാരിസിനെയും വീണ്ടും തെരഞ്ഞെടുക്കുന്നതിന് തങ്ങളുടെ പൂർണ പിന്തുണ ഉണ്ടെന്നു അവർ പറഞ്ഞു.
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്‍റ് തോമസ് സീറോമലബാർ കത്തിഡ്രലിന്‍റെ ആഭിമുഖ്യത്തിൽ മലയാളത്തിന്‍റെ പ്രിയ ഗായകരായ റിമി ടോമിയും ബിജു നാരായണനും ടീമും ചേർന്നു പാട്ടിന്‍റെ പാലാഴി തീർക്കുന്ന "സീറോത്സവം 2024'ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

കാതിൽ എന്നും മുഴങ്ങുന്ന തീരാമധുരമായ ഗാനങ്ങൾ നിനവായും നിലാവായും പെയ്തിറങ്ങുന്ന ഈ ഗാനവൃഷ്ടിയുടെ ആസ്വാദനത്തിനായി ഷിക്കാഗോയിലെ സംഗീത പ്രേമികൾ കാത്തിരിക്കുകയാണ്. ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇതിനോടകം വിറ്റുകഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

കത്തിഡ്രൽ പള്ളി വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിയുടെ മേൽനോട്ടത്തിൽ ബിജി സി. മാണി കോഓർഡിനേറ്ററും രൺജിത്ത് ചെറുവള്ളി കോ. കോഓർഡിനേറ്ററുമായി പ്രവർത്തിക്കുന്ന സംഘാടക സമിതിക്ക് പിൻബലമായി കത്തീഡ്രൽ പള്ളി ട്രസ്റ്റിമാരായ ബിജി സി. മാണി , സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ഇതുവരെയുള്ള ഒരുക്കങ്ങളിൽ വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിൽ സംതൃപ്തി രേഖപ്പെടുത്തി.
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജഴ്സി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്‍ററിൽ നടക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) 21-ാമത് ദേശീയ കൺവെൻഷനോട് അനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്‍റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു.

മലയാള സാഹിത്യത്തിന്‍റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി മലയാള ഭാഷാ സ്‌നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലുമുളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്.

അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്‍റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താത്പര്യപ്പെടുന്നതായി സംഘാടകർ അറിയിച്ചു.

ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്‌നേഹികളും പങ്കെടുത്ത് കൺവൻഷൻ വിജയിപ്പിക്കുവാൻ അഭ്യർഥിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.

കൃതികൾ അയയ്‌ക്കേണ്ട വിലാസം: M.N. Abdutty, 25648 Salem, Roseville, Michigan 48066, USA. ഫോൺ: 586 405 1525.
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാദിനം ആഘോഷിക്കുന്നു. ചടങ്ങുകൾ, ഘോഷയാത്രകൾ, സാംസ്കാരിക പ്രകടനങ്ങൾ, കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെ ഊർജസ്വലമായ പ്രദർശനം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഉത്സവം സാധാരണയായി 10 ദിവസങ്ങൾ നീണ്ടുനിൽക്കും.

മേയ് 16ന് ആരംഭിച്ച് 25 വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷ വേള സമ്പന്നമാക്കാൻ എല്ലാ സനാതനധർമ വിശ്വാസികളെയെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

ആഘോഷ പരിപാടികൾ - മേയ് 16: കൊടിയേറ്റം, മേയ് 19: ഉൽസവ ബലി.‌ മേയ് 25: ആറാട്ട്. മേയ് 12 മുതൽ 15 വരെയും മേയ് 27 മുതൽ ജൂൺ ഒന്ന വരെയും: ഉദയാസ്തമന പൂജ - ഒരു വർഷത്തിൽ പത്തു ദിവസം മാത്രം നടത്തുന്ന പ്രത്യേക പൂജ.

ഉത്സവകാലത്ത് ക്ഷേത്രത്തിൽ വേദ സ്തുതികൾ, കീർത്തനങ്ങൾ, ഭക്തിഗാനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ചു നടത്താറുള്ള ഉദയാസ്തമനപൂജ മേയ് 12 മുതൽ 15 വരെയും മേയ് 27 മുതൽ ജൂൺ ഒന്ന് വരെയും ക്രമീകരിച്ചിരിക്കുന്നു.

ഒരു വർഷത്തിൽ ഉത്സവത്തോടനുബന്ധിച്ചു വെറും പത്തു ദിവങ്ങൾ മാത്രം നടത്തുന്ന ഈ പൂജയിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന പത്തു പേർക്ക് മാത്രമേ പങ്കെടുക്കുവാൻ കഴിയൂ.

മതപരമായ ചടങ്ങുകൾക്കും ഘോഷയാത്രകൾക്കും പുറമെ, വിവിധ കലാരൂപങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഹൂസ്റ്റൺ ഗുരുവായൂർ ഉൽസവം കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്നു.

ക്ലാസിക്കൽ നൃത്തനാടകമായ കഥകളിയും പരമ്പരാഗത ആക്ഷേപഹാസ്യ കലാരൂപമായ ഓട്ടംതുള്ളലും ഉത്സവത്തെ മനോഹരമാക്കുന്ന സാംസ്കാരിക ഘോഷയാത്രകളിൽ ഉൾപ്പെടുന്നു, അവരുടെ ചാരുതയും പ്രേക്ഷകരെ ആകർഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 713 729 8994, വെബ്സൈറ്റ്: https://www.guruvayur.us/.
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയും വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കും. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.

മെട്രോ റീജിയണൽ വൈസ് പ്രസിഡന്‍റ് പോൾ.പി.ജോസിന്‍റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമാ നാഷണൽ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ് ഉദ്‌ഘാടനം ചെ‌യ്യും. പ്രസ്തുത യോഗത്തിയിൽ ഫോമാ നാഷണൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജിയണൽ ഭാരവാഹികളും പങ്കെടുക്കും.

ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന നാഷണൽ കൺവൻഷന്‍റെ റീജിയണൽ തലത്തിലുള്ള രജിസ്ട്രെഷൻ കിക്കോഫും തദവസരത്തിൽ നടത്തപ്പെടും.



2024 - 26 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതിയ്ക്കുള്ള മത്സരാർഥികളുടെ മീറ്റ് ദ കാൻഡിഡേറ്റ്സും ഈ അവസരത്തിൽ നടത്തപ്പെടുമെന്ന് റീജിയണൽ കമ്മിറ്റി അറിയിച്ചു. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ ബിന്ദ്യ ശബരിയുടെ ഡാൻസ് പ്രോഗ്രാമും വിവിധ ഗായകരുടെ ഗാനങ്ങളും ഉണ്ടായിരിക്കും.

ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിക്കും. എല്ലാവരെയും ഈ പരിപാടിയിലേക്കു ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു. ഡാളസ് മെക്കിനി സെന്‍റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച മുൻ സെക്രട്ടറി സിബി മാത്യുവിന്‍റെ പിതാവാണ്. സംസ്കാരം പിന്നീട്.

ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്. മക്കൾ: സിബി മാത്യു - മറിയാമ്മ (ഡാളസ്), എബി മാത്യു - മേരി മാത്യു (ചെന്നൈ), സൂസൻ മാത്യു - ശ്രീനിവാസ് (തിരുവനന്തപുരം).

കെ. കെ. മാത്യൂസിന്‍റെ വിയോഗത്തിൽ സെന്‍റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു - 469 734 7435.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാന്‍റോ സെന്‍റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.

ടെക്സസിലെ ഹൂസ്റ്റൺ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, കാലിഫോർണിയയിലെ സാൻ ഹൊസെ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ന്യൂയോർക്ക് സെന്‍റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന സ്റ്റീഫൻ ദേവസി ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫീസിൽ വച്ച് നടത്തപ്പെട്ടു.

ഒതെന്‍റിക്ക ഇന്ത്യൻ കുസീൻ മാനേജിംഗ് പാർട്ടനേഴ്‌സ് സുമിത് കൻഡൽവൽ, അനിൽ പ്രാട്ടി, ഭാരത് ബുസ്സു എന്നിവർ കേരള ക്ലബിന്‍റെ പ്രസിഡന്‍റ് ആശാ മനോഹരനിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

സംഗീത മാസ്മരികത കൊണ്ട് കേരളത്തിലെ സംഗീത പ്രേമികളെ ഇളക്കിമറിച്ച സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, അമൃത സുരേഷ് എന്നീ പ്രശസ്ത ഗായകർ ഈ ഷോയിൽ പങ്കെടുക്കും.

അത്യാധുനിക ശബ്‌ദ സംവിധാനവും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് സംഗീതത്തിന്‍റെ നവ്യാനുഭവങ്ങൾ സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസിയും സംഘവും നയിക്കുന്ന ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ് ഭാരവാഹികൾ അറിയിച്ചു.

ഷോയുടെ മെഗാ സ്പോൺസേർസ് കോശി ജോർജ്‌-റീമാക്സ്, നാഷണൽ ഗ്രോസറീസ്, ഒതെന്‍റിക്ക ഇന്ത്യൻ കുസീൻ, നോവായ് എനർജി എന്നിവരാണ്.

അജയ് അലക്സ്, റോജൻ പണിക്കർ, സ്വപ്‌ന ഗോപാലകൃഷ്ണൻ, ധന്യ മേനോൻ, ആശ മനോഹരൻ, പ്രീതി പ്രേംകുമാർ, ഗൗതം ത്യാഗരാജൻ, സുജിത് നായർ, ഷിബു ദേവപാലൻ, ജോളി ദാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഷോയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് തള്ളി. സുരക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പാലസ്തീന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ബ്രിട്ടനും സ്വിറ്റ്‍സര്‍ലന്‍ഡും വിട്ടുനിന്നു.

പാലസ്തീന്‍റെ സ്വാഭാവികമായ അവകാശത്തെ യുഎസ് എതിര്‍ത്തുവെന്ന് റഷ്യ അടക്കം രാഷ്ട്രങ്ങള്‍ ആരോപിച്ചു. നിലവില്‍ നിരീക്ഷണ പദവിയുള്ള നോണ്‍ മെന്പര്‍ സ്ഥാനമാണ് പാലസ്തീന് യുഎന്നിലുള്ളത്.
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. മെമ്മോറിയൽ വില്ലേജ് പോലീസ് നടത്തിയ നിർണായക ഇടപെടലാണ് പ്രതിയെ കുടുക്കിയത്.

ലൊസാഞ്ചലസിന് കിഴക്കുള്ള മൊറേനോ വാലിയിലെ മോഷണശ്രമത്തിന് റോസ്റ്റാസിനെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. കഴിഞ്ഞ വർഷം ഹൂസ്റ്റണിൽ ഫാ. മാർട്ടിൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയാണ് ഇയാൾ.

ന്യൂയോർക്ക് സ്വദേശിയായ പ്രതിയുടെ മുഖം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. പുരോഹിത വേഷധാരിയായിട്ടാണ് ഇത്തവണയും പ്രതി മോഷണത്തിന് ശ്രമിച്ചതെന്നാണ് വിവരം. ഇത്തവണ ഒരു സ്ത്രീയിൽ നിന്ന് 6,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കി.

സംശയാസ്പദമായ വാഹനം തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന ചില ക്യാമറകൾ പള്ളിയിൽ ഉണ്ടായിരുന്നു. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് മോഷണ ശ്രമം നടത്തിയ പ്രതിയുടെ വാഹനം ട്രാക്ക് ചെയ്തത്. ഈ വാഹന നമ്പർ കണ്ടെത്തിയതോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു. ഡാളസ്-ഫോർട്ട് വർത്ത് പ്രദേശത്തുനിന്നുള്ള സിന്ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെ അവശിഷ്ടങ്ങളാണിവ.

1985 ഒക്ടോബർ 1ന് നിർമാണ തൊഴിലാളികൾ ഇന്‍റർസ്റ്റേറ്റ് 20 ഈസ്റ്റിനും യുഎസ് ഹൈവേ 69 നും സമീപം പുല്ല് വൃത്തിയാക്കുന്നതിനിടെയാണ് ക്രോണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അസ്ഥികൂടത്തോടൊപ്പം കണ്ടെത്തിയ വസ്ത്രങ്ങളിൽ നിന്ന് കൊലപാതക സൂചന പോലീസിന് ലഭിച്ചിരുന്നു.

അജ്ഞാത വ്യക്തികളെ തിരിച്ചറിയുന്നതിന് ഡിഎൻഎ ഉപയോഗിക്കുന്ന ഡിഎൻഎ ഡോ പ്രൊജക്റ്റുമായി സഹകരിച്ച് 2021-ൽ അവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനം ഷെരീഫ് ഓഫിസ് ആരംഭിച്ചു. ഡിക്ടീവ് ഡേവിഡ് ടർണറുടെ കഠിനാധ്വാനത്തിന്‍റെ ഫലമായി, അസ്ഥികൂട അവശിഷ്ടങ്ങൾ സിന്ഡി ജെയ്ൻ സിൻഡി ക്രോൺ എന്ന സ്ത്രീയുടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.

അസ്ഥികളുടെ കേട് കാരണം മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. യുവതിയെ ഒരിക്കലും കാണാതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവാഹിതയാണെന്നോ കുട്ടികളുണ്ടെന്നോ പോലും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും ഡിറ്റക്ടീവ് ടർണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ വിഷു ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍ററിൽ ഈ മാസം 13ന് വിഷു ആഘോഷം സംഘടിപ്പിച്ചു.

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സമ്പന്നമായ ഈ സാംസ്കാരിക പൈതൃകത്തെ അതിന്‍റെ തനതായ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നതിൽ ഈശ്വരനോട് നന്ദി പറഞ്ഞു കൊണ്ടും ഈ വിഷുദിനം എല്ലാ കുടുംബാംഗങ്ങൾക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നൽകട്ടെ എന്ന് ആശംസിച്ചു കൊണ്ടും ശ്രീനാരായണ മിഷൻ സെന്‍റർ പ്രസിഡന്‍റ് എല്ലാവരേയും സ്വാഗതം ചെയ്തു.



ആഘോഷങ്ങളുടെ കേന്ദ്രബിന്ദു, വിഷുക്കണി വരാനിരിക്കുന്ന വർഷത്തേക്കുള്ള ഐശ്വര്യത്തിന്റേയും സമ്യദ്ധിയുടേയും പ്രതീകമായി. ഗുരുദേവ പ്രാർഥനയോടെ വിഷു ആഘോഷം സമാരംഭിച്ചു. പ്രായഭേദമെന്യേ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും വിഷുകൈനീട്ടം നൽകി.

കുടുബാംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ വർണശബളമായ കലാവിരുന്ന്, കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റേയും കാലാതീതമായ പാരമ്പര്യങ്ങളുടെയും പ്രതീകമായി വർത്തിച്ചു. അംഗങ്ങൾ സ്നേഹപൂർവം സ്വന്തം ഭവനങ്ങളിൽ പാകം ചെയ്ത സമൃദ്ധമായ വിഭവങ്ങൾ വിഷു സദ്യയുടെ മാറ്റു കൂട്ടി.
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസിന്‍റെ കിക്ക് ഓഫ് മീറ്റിംഗിന് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി.

വികാരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ നയിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന്‍റെ ഉദ്ഘാടന യോഗം നടന്നു.

വിനോയ് വർഗീസ് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷിബു തരകൻ (ഫാമിലി കോൺഫറൻസ് ജോയിന്‍റ് സെക്രട്ടറി), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), രഘു നൈനാൻ (ഫാമിലി കോൺഫറൻസ് ഫൈനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. 

ഭദ്രാസനത്തിന്‍റെ സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിനുവേണ്ടി കോൺഫറൻസ് കമ്മിറ്റി ചെയ്യുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ വിനോയ് വർഗീസ് അഭിനന്ദിച്ചു. ആത്മീയ ഉണർവിനായി കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം അഭ്യർഥിച്ചു.



വിശ്വാസത്തിൽ ഉറയ്ക്കാനും ആത്മീയ വളർച്ച നേടാനും ഫാമിലി & യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുവാൻ യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പോ ആഹ്വാനം ചെയ്തു. ഈ വർഷത്തെ ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ പ്രസംഗകർ, വേദി, തീയതികൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സജി പോത്തൻ പങ്കിട്ടു.

സുവനീർ പരസ്യങ്ങൾ, റാഫിൾ ടിക്കറ്റ്, സ്പോൺസർഷിപ്പ് എന്നിവയിലൂടെ എല്ലാവരുടെയും പിന്തുണ രഘു നൈനാൻ അഭ്യർഥിച്ചു. പീറ്റർ കുര്യാക്കോസ് ഇടവകയിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ സമർപ്പിച്ചു.

നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങിയും സുവനീറിൽ ആശംസകളും പരസ്യങ്ങളും നൽകിയും പിന്തുണ വാഗ്ദാനം ചെയ്തു. ഷിജു തോമസ് (ഭദ്രാസന അസംബ്ലി അംഗം), വിനോയ് വർഗീസ് എന്നിവർ പിന്തുണ വാഗ്ദാനം ചെയ്തവരിൽ ഉൾപ്പെടുന്നു.

ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിനെ പ്രതിനിധീകരിച്ച് ഷിബു തരകൻ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവരുടെ പ്രാർത്ഥനാപൂർവ്വമായ പിന്തുണക്ക് നന്ദി രേഖപ്പെടുത്തി.

ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.

ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്‌സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം.

ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087).
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അന്ത്രയോസിന്‍റെയും മറിയാമ്മ അന്ത്രയോസിന്‍റെയും മകൻ റോയി ആൻഡ്രൂസ് (54) അന്തരിച്ചു. ദീർഘകാലം കുവൈറ്റ് മഹാ ഇടവകയിൽ അംഗവും 2013 വർഷം മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു.

അമേരിക്കയിൽ എത്തിയശേഷം മൗണ്ട് ഒലീവ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അംഗമാവുകയും മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. എംടിഎയിൽ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: തലയോലപ്പറമ്പ് കരിപ്പാടം കിഴക്കേപ്പറമ്പിൽ സിനി റോയി (റോക്ക്‌ലാൻഡ് സൈക്കിയാട്രിക്ക് സെന്‍ററിൽ സ്റ്റാഫ് നഴ്സ്). മക്കൾ: ജെറി റോയി (സീറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി), റിയ റോയി (റട്ഹേഴ്സ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി).

സഹോദരിമാർ: റെജി ദാസ് (ലിവിംഗ്സ്റ്റൺ ന്യുജഴ്സി), മായാ ജേക്കബ് (കാൾസ്വെൽ, ന്യുജഴ്സി), ഓമന സാജൻ (അയർലൻഡ്).

പൊതുദർശനം വെള്ളിയാഴ്ച 5.30 മുതൽ 8.30 വരെ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ (50 Flanders – Bartley Road, Mount Olive, NJ- 07836).

സംസ്കാര ശുശ്രൂഷ ശനിയാഴ്ച 8.30 മുതൽ 11.30 വരെ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. സംസ്കാരം 12ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മ്യൂസോളിയത്തിൽ (225 Ridgelanc Ave, East Hanover, NJ-07936).
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ശനിയാഴ്ച
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്വൽ പ്ലാറ്റ്ഫോമിൽ ശനിയാഴ്ച വൈകുന്നേരം ഏഴിന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു.

സൂം പ്ലാറ്റ്ഫോമിലൂടെ ഈ ഇന്ത്യൻ ലോകസഭാ ഇലക്ഷൻ സംവാദത്തിൽ ഡിബേറ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും പ്രവർത്തകരും വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും മാധ്യമ പ്രതിനിധികളും പൊതുജനങ്ങളും ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വെർച്വൽ ഡിബേറ്റിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസിൽ സ്വന്തം പേരും ഫോട്ടോയും പ്രദർശിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ മോഡറേറ്റർക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് സംസാരിക്കാനായി ക്ഷണിക്കാൻ സാധിക്കുകയുള്ളൂ.

ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരള ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരള, ഇന്ത്യൻ, അമേരിക്കൻ, സംഘടനാ ഇലക്ഷൻ ഡിബേറ്റുകൾ കേരള ഡിബേറ്റ് ഫോറം യുഎസ്എ എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.

എല്ലാവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒക്ലഹോമ : ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ കൻസാസിൽ നിന്നു കാണാതായ അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു. ജിലിയൻ കെല്ലി, വെറോണിക്ക ബട്ട്ലർ എന്നിവരാണ് മരിച്ചതെന്ന് ഒക്‌ലഹോമ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അറിയിച്ചു.

രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാർട്ടിക്ക് കുട്ടികളെ കൊണ്ടുപോകാൻ ഒരുങ്ങവെയാണ് ഇരുവരെയും കാണാതായത്. ഇവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒക്‌ലഹോമ ഹൈവേയിൽ കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപെട്ടു നാലു പേരെ കസ്റ്റഡിയിലെടുത്തതായി ഒക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കേസുകള്‍ ചുമത്തി നാല് പ്രതികളെയും ടെക്സസ് കൗണ്ടി ജയിലിൽ അടച്ചു.
വാലി കോട്ടേജ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫ് വാലി കോട്ടേജിലുള്ള സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാലു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. മാത്യു തോമസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചൻ, ഷീല ജോസഫ് എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.

പോൾ കറുകപ്പിള്ളിൽ (ഇടവക സെക്രട്ടറി/ ഭദ്രാസന അസംബ്ലി അംഗം/മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗം), വത്സ ജോർജ് (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ സന്നിഹിതനായിരുന്നു.

ഫാമിലി കോൺഫറൻസിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെയും മുതിർന്നവരുടെയും ഉന്നമനത്തിനായുള്ള ശക്തമായ ആത്മീയ സംരംഭമെന്ന നിലയിൽ അത് പ്രദാനം ചെയ്യുന്ന മൂല്യത്തെക്കുറിച്ചും ഫാ. മാത്യു തോമസ് ഓർമ്മിപ്പിച്ചു.

ഫിലിപ്പ് തങ്കച്ചൻ കോൺഫറൻസിന്‍റെ തീയതി, മുഖ്യ ചിന്താവിഷയം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. സമ്മേളനത്തിന്‍റെ ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഷീല ജോസഫ് രജിസ്ട്രേഷൻ പ്രക്രിയയെ വിശദീകരിക്കുകയും രജിസ്ട്രേഷൻ സമയപരിധി അടുത്തിരിക്കുന്നതിനാൽ ഉടൻ രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കോൺഫറൻസിനെ അനുസ്മരിപ്പിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ, ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഷീല സംസാരിച്ചു.

കോൺഫറൻസിന്‍റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്ക് അവരുടെ ക്രിസ്ത്രീയ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ലഭ്യമാണെന്നും ഷീല ഓർമ്മിപ്പിച്ചു.

ഫാ. മാത്യു തോമസ്, പോൾ കറുകപ്പിള്ളിൽ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരായി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. വറുഗീസ് ഒലഹന്നാൻ, വത്സ ജോർജ്, ഫാ. മാത്യു തോമസ്, പോൾ കറുകപ്പിള്ളിൽ എന്നിവർ രജിസ്ട്രേഷൻ ഫോറം സമർപ്പിച്ചു.

കോൺഫറൻസിന് പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ഫാമിലി കോൺഫറൻസ് ടീം നന്ദി രേഖപ്പെടുത്തി.

ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.

ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

ദൈവിക ആരോഹണത്തിന്‍റെ ഗോവണി എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്‌സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം.

ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ - (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി - (516 439 9087).
നായര്‍ അസോസിയേഷന്‍ വിഷു ആഘോഷിച്ചു
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം നൈന്‍സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍ക്ക് ഡിസ്ട്രിക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

ശ്രേയ മഹേഷിന്‍റെ ഈശ്വരപ്രാര്‍ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് അരവിന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും വിഷു ആശംസകള്‍ നേരുകയും ചെയ്തു.

കമ്മിറ്റിയംഗം ചന്ദ്രന്‍ പിള്ള ഏവര്‍ക്കും വിഷുക്കൈനീട്ടം നല്കി. സതീശന്‍ നായര്‍ വിഷുവിന്‍റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയും ഏവര്‍ക്കും വിഷുദിനാശംസകള്‍ നേരുകയും ചെയ്തു.



സെറാഫിന്‍ ബിനോയിയുടെ നേതൃത്വത്തില്‍ നടന്ന നൃത്തനൃത്യങ്ങള്‍, ശ്രേയാ മഹേഷും ശ്രുതി മഹേഷും കൂടി ആലപിച്ച ഗാനങ്ങള്‍, മഞ്ജു പിള്ളയുടെ ഗാനാലാപനം, ദീപു നായരും ധന്യ ദീപുവും കൂടി ആലപിച്ച ഗാനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ചടങ്ങിനെ അവിസ്മരണീയമാക്കി.

വിവിധ പരിപാടികള്‍ക്ക് രഘു നായര്‍, ദീപക് നായര്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, അജി പിള്ള, ജിതേന്ദ്ര കൈമള്‍, ചന്ദ്രന്‍ പിള്ള, സുരേഷ് ബാലചന്ദ്രന്‍, ഗോപാല്‍ തുപ്പലിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.



ദീപു നായര്‍ ചടങ്ങില്‍ എംസിയായിരുന്നു. വിഭവസമൃദ്ധമായ കേരളത്തനിമയാര്‍ന്ന ഭക്ഷണത്തോടു കൂടി സമാപിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മഹേഷ് കൃഷ്ണന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഡാളസിൽ അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്.

മക്കൾ: സിജിൻ കുരുവിള - ഷെറി കുരുവിള(കാലിഫോർണിയ). സ്മിത - ബിബി ജോൺ. കൊച്ചുമക്കൾ: നോയൽ, നൈതൻ, നേഹ, ആന്‍റണി, നികിത.

പൊതുദർശനം വെള്ളിയാഴ്ച വെെകുന്നേരം ആറു മുതൽ എ‌ട്ട് വരെ മക്‌കിന്നി സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളി‌യിൽ നടക്കും. തുടർന്ന്‌ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും.

അടുത്ത ബുധനാഴ്ച രാവിലെ എട്ട് മുതൽ കോട്ടയം വേളൂർ സെന്‍റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: സിജിൻ കുരുവിള - 562 481 6420, വെരി റവ. രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ - 214 476 6584.
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു
ഫിലഡൽഫിയ: ഫൊക്കാനയുടെ 2024-26 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസിയുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്.

അമേരിക്കയിൽ എത്തുന്നതിന് മുൻപേ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ അഭിലാഷ് ജോൺ തിരുവനന്തപുരം ലോ കോളജിൽ നിന്ന് നിയമ ബിരുദവും കേരള യൂണിവേഴ്സ്റ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്ത് കടന്നു വന്ന യുവ നേതാവാണ്.

യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി പൊതുപ്രവർത്തന രംഗത്തും ജനകീയ സേവകൻ എന്ന നിലയിലും ശ്രദ്ധേയനായി.

കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എന്ന നിലയിലും മികച്ച സേവനം കാഴ്ചവെച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനയുടെ അമരക്കാരനായും ശോഭിച്ചു.

2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോൺ നിലവിൽ പെൻസിൽവാനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽപ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ചെയർമാൻ കൂടിയാണ്.
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
ഡിട്രോയിറ്റ്: ക്രിസ്തു പഠിപ്പിച്ച സർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാരംഭിക്കുന്ന പ്രാർഥന നാം ആത്മാർഥമായി പ്രാർഥിക്കുമ്പോൾ അത് സ്വന്തം താൽപര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുകൂടി വേണ്ടിയുള്ളതായിരിക്കണമെന്നും ഡോ. മുരളിധരൻ.

517മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 16 വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കയിൽ സന്ദർശനത്തിനു എത്തിയ കൺവൻഷൻ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. കെ. മുരളിധരൻ.

ഡാളസിൽ നിന്നുള്ള പാസ്റ്റർ ബിജു ഡാനിയേൽ പ്രാർഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. മധ്യസ്ഥപ്രാർഥനയ്ക്കു ഡോ ജോർജ് വര്‍ഗീസ് നേതൃത്വം നൽകി തുടർന്ന് പി. കെ. തോമസ് കുട്ടി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടർന്ന് ഡോ. കെ. മുരളിധരൻമുഖ്യ പ്രഭാഷണം നടത്തി.

ഡോ. നിഥുൻ ഡാനിയേൽ ഡോ. അഞ്ജു ഡാനിയേൽ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകൻ അഭിഗയേലിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർഥിക്കണമെന്നും ഐ പി എൽ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.അഉഢഋഞഠകടഋങഋചഠഅറെ യ്യപാസ്റ്റർ സി. വി. ആൻഡ്രൂസിന്‍റെ (അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ്) സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ഷിബു ജോർജ് ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു.
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റ് വിൻസെന്‍റ് ലൂക്കോസിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്‍റ് വിൻസെന്‍റ് ലൂക്കോസ് വേലശേരിയുടെ(67)നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്വ്യക്തമായിരുന്നു വിൻസെന്‍റെന്ന് പ്രസിഡന്‍റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു.

സൗത്ത് ഫ്ലോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്‍റിന്‍റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നതെന്ന് സെക്രട്ടറി കുര്യൻ വര്ഗീസ് അനുസ്മരിച്ചു.

ഇന്ത്യൻ കത്തോലിക്ക അസോസിയേഷന്‍റെ ആദ്യത്തെ പ്രസിഡന്‍റ് നവകേരള മലയാളി അസോസിയേഷന്‍റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ് , ഫോമായുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന വിൻസെന്‍റിന്‍റെ നിര്യാണം നവകേരളയ്ക്ക് മാത്രമല്ല ഫോമയ്ക്കും തീരാ നഷ്ടമാണ് ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

യോഗത്തിൽ മുൻ പ്രസിഡന്‍റുമാരായ ഷാന്‍റി വർഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ കൂടാതെ സജീവ് മാത്യു, ഗോപൻ നായർ തുടങ്ങിയവരും അനുശോചിച്ചു

കൂത്താട്ടുകുളം പുതുവേലി വേളാശ്ശേരില്‍ കുടുംബമായ പരേതനായ വി.വി ലൂക്കോസിന്‍റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബെറ്റ്സി, മകള്‍ ക്രിസ്റ്റല്‍. സഹോദരങ്ങള്‍: വി എല്‍ സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ.

പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ 10നും 217 എന്‍ഡബ്ല്യു 95 ടെറസ് കോറല്‍ സപ്രിംഗ്സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോമലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും.
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ന‌‌ടത്തി
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും, ടിക്കറ്റ് കിക്ക് ഓഫും ഫിലഡൽഫിയ സീറോമലബാർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു.

ന്യൂജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 31നു ഫിലഡൽഫിയ സീറോമലബാർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികൾക്ക് ആരവം 2024 എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ ഗംഭീര നടത്തിപ്പിനായി ജോബി ജോർജ് ഓണാഘോഷ ചെയർമാനും, വിൻസെൻറ്റ് ഇമ്മാനുവേൽ പ്രോഗ്രാം കോർഡിനേറ്ററുമായ വിപുലമായ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത് എന്ന് ടികഐഫ് ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു.

ടികഐഫ് അവാർഡിനായി നാമനിർദേശം നൽകാൻ ഇത്തവണ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹിക രംഗത്തോ ബിസിനസ് രംഗത്തോ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള അമേരിക്കൻ മലയാളികളെയാണ് അവാർഡിനായി തെരഞ്ഞെടുക്കുക. ഓഗസ്റ്റ് 15 വരെയാണ് നാമ നിർദേശം സ്വീകരിക്കപ്പെടുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ റോണി വർഗീസ് അറിയിച്ചു.

വിൻസെന്‍റ് ഇമ്മാനുവേൽ, ജോബി ജോർജ്, ജോർജ് നടവയൽ, സാജൻ വർഗീസ്, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ, സുരേഷ് നായർ, അലക്സ് തോമസ്, സുധാ കർത്താ, സുമോദ് നെല്ലിക്കാല ഉൾപ്പെടെ ഫൊക്കാനാ, ഫോമാ, ഐപിസിഎൻഎ ഭാരവാഹികൾ ആശംസ അറിയിച്ചു.

ടികഐഫ് ജനറൽ സെക്രട്ടറി ബിനു മാത്യു സ്വാഗതവും ട്രഷറർ ഫിലിപ്പോസ് ചെറിയാൻ കൃതജ്ഞതയും അറിയിച്ചു.
സലീന വെടിവയ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
സിറാക്കൂസ് (ന്യൂയോർക്ക്): ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ അധികൃതർ പുറത്തുവിട്ടു. സിറാക്കൂസ് പോലീസ് ഉദ്യോഗസ്ഥനായ മൈക്കൽ ഇ ജെൻസണും ഷെരീഫിന്‍റെ ലെഫ്റ്റനന്‍റ് മൈക്കൽ ഹൂസോക്കുമാണ് കൊല്ലപ്പെട്ടതെന്ന് സിറാക്കൂസ് പോലീസ് മേധാവി ജോ സിസിലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച രാത്രി 8.51നാണ് രണ്ട് ഉദ്യോഗസ്ഥർക്കും സംശയിക്കുന്നയാൾക്കും വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന സലീനയിലെ ക്രിസ്റ്റഫർ ആർ. മർഫി (33) എന്നയാളും വെടിവയ്പിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സിറാക്കൂസ് പോലീസ് കാർ തടയാൻ ശ്രമിക്കുകയും എന്നാൽ ഡ്രൈവർ നിർത്താതെ വേഗത്തിൽ ഓടിക്കുകയും ചെയ്തു.

വാഹനത്തെ പിന്തുടർന്ന പോലീസ് ഡാരിയൻ ഡ്രൈവിലെ ഒരു വീട്ടിലാണ് എത്തിചേർന്നത്. അവിടെ വച്ചു പോലീസ്, കാറിന്‍റെ പുറകിൽ തോക്കുകൾ കണ്ടതായി ജോ സിസിലി പറഞ്ഞു. എന്തുകൊണ്ടാണ് മർഫി ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല.
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
സൗത്ത് കരോളിന: ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ആയി ചേരുന്നതായി നിക്കി ഹേലി തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുക്രെയ്ൻ, ഇസ്രായേൽ, തായ് വാൻ എന്നിവയുമായുള്ള അമേരിക്കയുടെ സഖ്യത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും തന്‍റെ വിദേശനയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഹഡ്സണിലെ തന്‍റെ സ്ഥാനം ഉപയോഗിക്കുമെന്നും യുഎന്നിലെ യുഎസ് മുൻ അംബാസഡർ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ടിനെ അറിയപ്പെടുന്ന ഒരു വിദേശനയ സ്ഥാപനമായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ ഹഡ്സൺ ചെയർമാൻ വാൾട്ടർ "വാലി’ സ്റ്റെർണിന്‍റെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനായി 2020ൽ വാൾട്ടർ പി. സ്റ്റേൺ ചെയർ പ്രോഗ്രാം ആരംഭിച്ചു.

പ്രസിഡന്‍റ് മത്സരത്തിൽ നിന്ന് പുറത്തായതിനുശേഷമുള്ള മാസത്തിൽ ഹാലി താഴ്ന്ന പ്രൊഫൈൽ സൂക്ഷിക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും തന്‍റെ അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് പറയുകയും ചെയ്തു.
മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് ജൂൺ 24 മുതൽ ജൂലൈ നാലു വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു.

•അങ്കോള •കാർവാർ ഗോവ വഴി •കുംത •ഹോണവർ •സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം) •തെക്കൻ തിരുവിതാംകൂർ (തിരുവനന്തപുരം, കേരളം) എന്നിവയാണ് ഉൾപ്പെടുന്നത്. രജിസ്ട്രേഷൻ ഈ മാസം 30ന് അവസാനിക്കും.

വിമാനടിക്കറ്റ് നിരക്കിന്‍റെ പകുതി അല്ലെങ്കിൽ പരമാവധി 1000 വരെ. നോർത്ത് അമേരിക്ക ഭദ്രാസനം തിരികെ നൽകുമെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തങ്കം വിനു ജോർജ് (കൺവീനർ): +1 7818661673, ഇമെയിൽ: georgevinu2000@gmail.com. വൽസമ്മ മാത്യു: +1 2155190127, ഇമെയിൽ: valsa008@gmail.com. വർഗീസ് മണലൂർ (കാനഡ): +1 7807819984, ഇമെയിൽ:ushavar@hotmail.com.
സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
കാലിഫോർണിയ: സിറ്റി കൗൺസിൽ യോഗത്തിൽ പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ. ബേക്കേഴ്സ്ഫീൽഡ് സിറ്റി കൗൺസിൽ യോഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളുമായി റിദ്ദി പട്ടേൽ വിവാദം സൃഷ്ടിച്ചിരുന്നു. കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് റിദ്ദി പട്ടേലിനെ ഈ മാസം 10ന് രാത്രി അറസ്റ്റ് ചെയ്തത്.

18 കുറ്റാരോപണങ്ങൾ നേരിടുന്ന പട്ടേൽ കൗൺസിൽ അംഗങ്ങളെയും മേയർ കാരെൻ ഗോഹിനെയും "കൊലപ്പെടുത്തുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് നിയമപാലകരെ വേഗത്തിലുള്ള നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ പട്ടേൽ പൊട്ടി കരഞ്ഞു.

കൗൺസിൽ മീറ്റിംഗിന്‍റെ പൊതുഅഭിപ്രായ വിഭാഗത്തിനിടെ 28 വയസുകാരിയായ പട്ടേൽ ഇസ്രായേൽ വിരുദ്ധ ആക്രമണത്തിന് തുടക്കമിട്ടു. മേയർ ഗോ ഉൾപ്പെടെയുള്ള സിറ്റി ഉദ്യോഗസ്ഥർക്ക് നേരെ അക്രമ ഭീഷണി മുഴക്കിയപ്പോൾ പട്ടേലിന്‍റെ പ്രസംഗം അസ്വസ്ഥമാക്കുന്ന രീതിയിലേക്ക് വഴിമാറി.

പട്ടേലിന്‍റെ അഭിപ്രായങ്ങൾ വീഡിയോയിൽ പകർത്തുകയും ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമീപകാല വിവാദങ്ങൾക്ക് പുറമേ, പട്ടേലിന്‍റെ മുൻകാല സമൂഹമാധ്യമ പ്രവർത്തനങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. ഈ മാസം 24ന് പട്ടേൽ വീണ്ടും കോടതിയിൽ ഹാജരാകണം.
റിഡ്ജ്‌വുഡ് സെന്‍റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
റിഡ്ജ്‌വുഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഈ മാസം ഏഴിന് സെന്‍റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസിന്‍റെ കിക്ക് ഓഫ് മീറ്റിംഗ് നടന്നു.

ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നും ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു വറുഗീസ് (റാഫിൾ കോഓർഡിനേറ്റർ) എന്നിവർ പള്ളി സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ജോർജ് മാത്യു (വികാരി) കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

തോമസ് വർഗീസ് (ഇടവക സെക്രട്ടറി & ഭദ്രാസന കൗൺസിൽ അംഗം), അനീഷ് കെ. ജോസ് (ട്രഷറർ), ഷാജി ജോസഫ് (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിലുണ്ടായിരുന്നു

പ്രബുദ്ധമായ ആത്മീയാനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. ജോർജ് മാത്യു സഭാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. ചെറിയാൻ പെരുമാൾ കോൺഫറൻസിനെക്കുറിച്ചും യുവാക്കൾക്കും മുതിർന്നവർക്കും കോൺഫറൻസിലെ പങ്കാളിത്തം നൽകുന്ന വിലപ്പെട്ട അനുഭവങ്ങളെപ്പറ്റിയും സംസാരിച്ചു.

കോൺഫറൻസിന്‍റെ മുഖ്യ ചിന്താവിഷയം, പ്രസംഗകർ, റജിസ്ട്രേഷൻ എന്നിവയുൾപ്പെടെ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങളും അദ്ദേഹം നൽകി. മാത്യു വർഗീസ് ധനസമാഹരണത്തെക്കുറിച്ചും സുവനീർ, റാഫിൾ, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെപ്പറ്റിയും സംസാരിച്ചു.

ഫാ. ജോർജ് മാത്യു സ്പോൺസർഷിപ്പ് നൽകി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ഷാജി ജോസഫ് ആദ്യ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ അറിയിച്ചു. പ്രാർഥനാപൂർവമായ സഹകരണത്തിന് ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ഭാരവാഹികൾ നന്ദിയും കടപ്പാടും അറിയിച്ചു.

ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.

ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

ദൈവിക ആരോഹണത്തിന്‍റെ ഗോവണി എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്‌സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം.

ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595) / ചെറിയാൻ പെരുമാൾ, സെക്രട്ടറി (516 439 9087).
ഡാളസിൽ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്‍റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു
ഡാളസ്: കാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ചു വർണ ചിത്രങ്ങൾ രചിക്കുന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്‍റെ ചിത്ര കലകളുടെ പ്രദർശനം കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.

ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ സംഘടിപ്പിച്ച ചിത്രപ്രദർശനം ആസ്വദിക്കുവാൻ ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു.

കേരളം അസോസിയേഷൻ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ, വൈസ് പ്രസിഡന്‍റ് അനസ്വീർ മാംമ്പിള്ളി, ബോർഡ് ഓഫ് ഡയറക്ടർ ഹരിദാസ് തങ്കപ്പൻ, സിജു വി. ജോർജ്, ബേബി കൊടുവത്, ഫ്രാൻസിസ്, രാജൻ ഐസക്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.

കേരളത്തിൽ നിന്നും ഹൃസ്വ സന്ദർശത്തിന് ഡാളസിൽ എത്തിച്ചേർന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന് സാർവദേശീയ റിക്കാർഡുകളായി അംഗീകരിക്കപ്പെട്ട ഗിന്നസ് ബുക്ക് രണ്ടെണ്ണം, The largest Easel 2008, The largest Devil's Knot 2017 റെക്കോർഡുകളുൾ, തമിഴ്നാട് സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പ് ചിത്രകലാ രംഗത്ത് നല്‍കുന്ന അംഗീകാരമായ കലൈന്മനി അവാർഡ്, കേരള സര്‍ക്കാരിന്‍റെ ചലച്ചിത്രകലാ പ്രതിഭകൾക്ക് നൽകുന്ന ബെസ്റ്റ് ആർട്ട് ഡയറക്ടർ (സിനിമ നാലു പെണ്ണുങ്ങൾ, ഡയറക്ടർ അടൂർ ഗോപാല കൃഷ്ണൻ ) എന്നിവയടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സമൂഹത്തിൽ സ്വാധീനിച്ചിരുന്നതും സ്വാധീനിക്കുന്നതുമായ വ്യക്തികൾ, സൗന്ദര്യദായകങ്ങളായ കാഴ്ചകള്‍, കാല്‍പ്പനിക ഭാവങ്ങളും പ്രകൃതി ദൃശ്യങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആർട്ടിസ്റ്റ് രാജശേഖരന്‍റെ ചിത്രകലകളുടെ പ്രദർശനം ആസ്വാദകരെ ആകര്‍ഷിച്ചു.

മനോഹരവര്‍ണങ്ങള്‍ പൊതിഞ്ഞു വരഞ്ഞെടുത്ത ആർട്ടിസ്റ്റ് രാജശേഖറിന്‍റെ ചിത്രങ്ങൾ സ്വന്തമാക്കാനും, രേഖാചിത്രങ്ങളും വരച്ചു നൽകുവാനും നിരവധി പേർ പങ്കെടുത്തു.
ന്യൂയോർക്കിൽ രാജ്യാന്തര വടംവലി മത്സരം ഓഗസ്റ്റ് 17ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 17 മുതൽ 20 വരെ ന്യൂയോർക്കിൽ വച്ച് രാജ്യാന്തര വടംവലി മത്സരം നടത്താൻ തീരുമാനിച്ചതായി ക്ലബ് ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി, ബ്രിട്ടൻ, കുവൈറ്റ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡന്‍റ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), സാജൻ കുഴിപറമ്പിൽ (ചെയർമാൻ), പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ), സിജു ചെരുവൻകാലായിൽ (പിആർഒ) എന്നിവർ വ്യക്തമാക്കി.

യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി ബന്ധിപ്പിക്കുകയും, അതിലൂടെ അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് ക്ലബിന്‍റെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് റോയ് മറ്റപ്പള്ളി പറഞ്ഞു.

പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുക എന്നതും ക്ലബ് ലക്ഷ്യമിടുന്നു. വരും വർഷങ്ങളിൽ വനിതാ ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ന്യൂയോർക്ക് സ്റ്റേറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് സോഷ്യൽ ക്ലബ്.

മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 5000 ഡോളറും രണ്ടാം സമ്മാനമായി 3000 ഡോളറും മൂന്നാം സമ്മാനമായി 2000 ഡോളറും നാലാം സമ്മാനമായി 1000 ഡോളറും നൽകുമെന്ന് ക്ലബ് വൈസ് പ്രസിഡന്‍റും കമ്മിറ്റി ചെയർമാനുമായ സാജൻ കുഴിപറമ്പിൽ വ്യക്തമാക്കി. കൂടാതെ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.



ഒന്നാം സമ്മാനം "ഉലഹന്നാൻ അരിച്ചിറയിൽ മെമ്മോറിയൽ' റോബർട്ട് അരീച്ചിറയും രണ്ടാം സമ്മാനം "അന്നക്കുട്ടി മറ്റപ്പള്ളിൽ മെമ്മോറിയൽ‌' റോയ് മറ്റപ്പള്ളിയും മൂന്നാം സമ്മാനം "ചിന്നമ്മ മുപ്രാപ്പിള്ളിൽ മെമ്മോറിയൽ' മുപ്രാപ്പിള്ളിൽ ബ്രദേഴ്‌സും നാലാം സമ്മാനം തോമസ് നൈനാനും സ്പോൺസർ ചെയ്തിരിക്കുന്നു.

ജിതിൻ വർഗീസ് (സെഞ്ച്വറി 21 റോയൽ) മെഗാ സ്പോൺസറാണ്. സിറിയക് കൂവക്കാട്ടിൽ (സെന്‍റ് മേരീസ് പെട്രോളിയം), പിയാൻകോ ലോ ഗ്രൂപ്പ് എന്നിവ ഗ്രാൻഡ് സ്പോൺസർമാരാണ്. നോഹ ജോർജ് (ഗ്ലോബൽ കോലീഷ്യൻസ്), പി.ടി. തോമസ് (പിടി ടാക്‌സ് കൺസൾട്ടൻസി) എന്നിവർ ഗോൾഡ് സ്പോൺസർമാരാണ്.

സാജൻ അഗസ്റ്റിൻ (ട്രൈ സ്റ്റേറ്റ് പെയിൻ ആൻഡ് റിഹാബ്), പോൾ കറുകപ്പള്ളി എന്നിവർ സിൽവർ സ്പോൺസർമാരാണ്. കൂടാതെ ജോജോ കൊട്ടാരക്കര (മഴവിൽ എഫ്എം) റേഡിയോ പാർട്ണറായി പ്രവർത്തിക്കുന്നു.

വടംവലി മത്സരത്തിന്‍റ് കിക്കോഫും സ്പോൺസർഷിപ്പ് സ്വീകരണവും ഈ മാസം 12ന് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ നിർവഹിച്ചു. ന്യൂയോർക്ക് സോഷ്യൽ ക്ലബ് കായിക രംഗത്ത് നടത്തുന്ന പരിശ്രമങ്ങൾക്ക് തന്‍റെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും ക്ലബിന്‍റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയായി തീരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

റോയ് മറ്റപ്പള്ളി (പ്രസിഡന്‍റ്), സാജൻ കുഴിപറമ്പിൽ (വൈസ് പ്രസിഡന്‍റ്) ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ജോസുകുട്ടി പൊട്ടൻകുഴി (ട്രഷറർ) ഷിബു എബ്രഹാം (ജോയിന്‍റ് സെക്രട്ടറി) സിജു ചെരുവൻകാലായിൽ (പിആർഒ) എന്നിവരാണ് ക്ലബിന്‍റെ എക്സിക്യൂട്ടിവ് കമ്മറ്റി. നിബു ജേക്കബ്, ബിജു മാപ്രാപ്പള്ളിൽ, ജോയൽ വിശാഖൻതറ, മനു അരയൻതാനത്ത് എന്നിവർ ബോർഡ് അംഗങ്ങളുമാണ്.



വടംവലി മത്സരത്തിന്‍റെ വിജയത്തിനായി ജൻ കുഴിപറമ്പിൽ (ചെയർമാൻ), പോൾ കറുകപ്പള്ളി (ജനറൽ കൺവീനർ), ഷിബു എബ്രഹാം (ചെയർമാൻ ഫിനൻസ് കമ്മിറ്റി), ജോണിച്ചൻ കുസുമാലയം (ചെയർമാൻ റിസംപ്ഷൻ കമ്മിറ്റി), ജോയ് വാഴമല (ചെയർമാൻ ബാങ്ക്വിറ്റ്), ബിജു മുപ്രാപ്പള്ളിൽ (ചെയർമാൻ റൂൾസ് ആൻഡ്‌ റെഗുലേഷൻസ്),

എഡ്വിൻ എരിക്കാട്ടുപറമ്പിൽ (ചെയർമാൻ ലൈറ്റ് ആൻഡ് സൗണ്ട് ), മിഥുൻ വില്ല്ത്തറ (ചെയർമാൻ ടൈം മാനേജ്‌മന്‍റ്), സിജു ചെരുവൻകാലായിൽ (ചെയർമാൻ പബ്ലിസിറ്റി ആൻഡ് മീഡിയ), ഷൈജു വാഴക്കാട്ട് (ചെയർമാൻ സെക്യൂരിറ്റി), ലിബിൻ പാണപറമ്പിൽ (ചെയർമാൻ എന്‍റ്ർടൈൻമെന്‍റ്),

തോമസ് പൊട്ടൻകുഴി (ചെയർമാൻ ഫസ്റ്റ് എയിഡ്), സാജൻ ഭഗവതികുന്നേൽ (ചെയർമാൻ ഫെസിലിറ്റി), ജോയൽ വിശാഖൻ തറ (ചെയർമാൻ റജിസ്‌ട്രേഷൻ), ഐവിൻ പീടികയിൽ (ചെയർമാൻ സ്കോറിംഗ്), റോബിൻ കുറ്റിക്കാട്ടിൽ (ചെയർമാൻ ട്രാൻസ്‌പോർട്ടേഷൻ) എന്നിവരുടെ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
വേൾഡ് മലയാളി കൗൺസിൽ ഇന്‍റർനാഷണൽ ബിസിനസ് കോൺക്ലേവിന്‍റെ ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇന്‍റർനാഷണൽ ബിസിനസ് കോൺക്ലേവിന്‍റെ ലോഗോ പ്രകാശനം ചെയ്തു.

കോട്ടയം ഗ്രീൻ വില്ലേജിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുൻ ഗ്ലോബൽ ചെയർമാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററുമായ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു നൽകിയാണ് പ്രകാശനം ചെയ്തത്.

അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ, നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി സ്ഥാപക അംഗം പ്രഫ. വിനോദ് ചന്ദ്ര മേനോൻ, സിംഫണി ടിവി എംഡി വി. കൃഷ്ണകുമാർ, ഗ്ലോബൽ ട്രഷറർ ഷാജി എം. മാത്യു, ഗ്ലോബൽ ഭാരവാഹികളായ വിജയചന്ദ്രൻ, ശശി നടയ്ക്കൽ, ടി.കെ. വിജയൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു.



ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ ബിസിനസ് കോൺക്ലേവിന്‍റെ വിശദാംശങ്ങൾ പങ്കുവച്ചു. ജൂലൈ 29, 30, 31 ഓഗസ്റ്റ് ഒന്ന് എന്നീ തീയതികളിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിന്‍റെ ഭാഗമായി ഇൻവസ്റ്റേഴ്സ് മീറ്റ്, മികച്ച ബിസിനസ് സംരംഭകർക്കുള്ള ബിസിനസ് മീറ്റ് എന്നിവ നടക്കും.

ലണ്ടനിലെ ഡോക്‌ലാൻസിലുള്ള ഹിൽറ്റൺഡബിൾ ട്രീയിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, വുമൺസ് ഫോറം ചെയർ സലീമ മോഹൻ, ഇന്ത്യ റീജിയൻ പ്രസിഡന്‍റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി സാം മാത്യു, ട്രഷറർ രാമചന്ദ്രൻ പേരമ്പൂർ എന്നിവർ ആശംസകൾ നേർന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ (ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം) - +1 914 987 1101, koodaljames@gmail.com.
ഗീതാമണ്ഡലം വിഷു: ശ്യാം ശങ്കർ മുഖ്യ അതിഥി
ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിൽ ഏറെ ആയി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ശനിയാഴച രാവിലെ പത്തു മുതൽ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു.

മന്ത്ര പ്രസിഡന്‍റ് ശ്യാം ശങ്കർ മുഖ്യ അതിഥിയായി പങ്കെടുത്തു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബ അംഗങ്ങൾ നൽകുന്ന ഊർജം വില മതിക്കാൻ ആവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുറഞ്ഞ കാലം കൊണ്ട് തന്നെ കണ്ടു മടുത്ത നിർജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി മലയാളീ ഹൈന്ദവ കുടുംബങ്ങളിൽ തരംഗം ആവാൻ മന്ത്രയ്ക്ക് സാധിച്ചുവെന്ന് മന്ത്ര പ്രസിഡന്‍റിന് സ്വാഗതം അരുളിക്കൊണ്ട് ഗീതാ മണ്ഡലം പ്രസിഡന്‍റ് ജയ്ചന്ദ്രൻ അഭിപ്രായപ്പെട്ടു.

മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബ അംഗങ്ങൾ നൽകുന്ന ഊർജം വില മതിക്കാൻ ആവാത്തതാണെന്ന് ശ്യാം ശങ്കർ അറിയിച്ചു. മന്ത്ര ആധ്യാത്മിക അധ്യക്ഷൻ ആനന്ദ് പ്രഭാകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മഹാഗണപതി ഹോമങ്ങളോടെയാണ് ഈ വർഷത്തെ വിഷു പൂജകൾ ആരംഭിച്ചത്. തുടർന്ന് പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും വിശേഷാൽ ശ്രീകൃഷ്ണ പൂജ നടത്തി. വിഷുക്കണിയും ഒരുക്കിയിരുന്നു.
കാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; യുഎസിൽ അധ്യാപിക അറസ്റ്റിൽ
നെബ്രാസ്ക: കൗമാരക്കാരനായ വിദ്യാർഥിയുമായി കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. നെബ്രാസ്കയിൽനിന്നുള്ള വിവാഹിതയായ 45 കാരിയായ അധ്യാപികയാണ് 17 വയസുള്ള വിദ്യാർഥിയുമായി കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായത്.

പുലർച്ചെ മൂന്നോടെ സംശയാസ്പദമായ രീതിയിൽ ഒരു കാർ റോഡിൽ പാർക്ക് ചെയ്തത് കണ്ടെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു പോലീസ് എത്തുന്പോൾ നഗ്നയായ നിലയിൽ അധ്യാപികയും ആൺകുട്ടിയും കാറിന്‍റെ പിൻസീറ്റിലായിരുന്നു.

പോലീസിനെ കണ്ട് കുട്ടി മുൻസീറ്റിലേക്കു ചാടി വണ്ടിയോടിച്ചെങ്കിലും അപകടത്തിൽപ്പെട്ടു. നിസാര പരിക്കേറ്റ അധ്യാപികയെയും വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ വകുപ്പിലെ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ് അധ്യാപികയെന്നാണു പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

നെബ്രാസ്കയിൽ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്‍റെ പ്രായം 16 ആണെങ്കിലും അധ്യാപികയ്‌ക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
എഡ്മിന്‍റൺ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി
എഡ്മിന്‍റൺ: എഡ്മിന്‍റണിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ(നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വിപുലമായി സംഘടിപ്പിച്ചു. ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്.

നമഹ പ്രസിഡന്‍റ് രവിമങ്ങാട്, മാതൃസമിതി കോഓർഡിനേറ്റർ ജ്യോത്സന സിദ്ധാർഥ്, നമഹ മെഗാസ്പോൺസർ ജിജോ ജോർജ്, മറ്റു ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമ പ്രകാശ്, പ്രജീഷ്, അജയ്കുമാർ, സിദ്ധാർഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിഷുക്കണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവ സമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു. തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. നമഹ മാതൃസമിതി, ശിവമനോഹരി ഡാൻസ് അക്കാദമി, അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ നമ്ഹ വിഷു പ്രാഗ്രാമിന്‍റെ മാറ്റ് കൂട്ടി.

നീതുഡാക്സ്, വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള സമ്മാനദാനത്തോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഇന്ന്
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒഐസിസി യുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് അവലോകനയോഗം വ്യാഴാഴ്ച വൈകുന്നേരം 6.30ന് സ്റ്റാഫ്‌ഫോർഡിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വച്ച് ചേരും.

ചാപ്റ്റർ പ്രസിഡന്‍റ് വാവച്ചൻ മത്തായിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാഷണൽ പ്രിസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിയവർക്കൊപ്പം ഹൂസ്റ്റണിലെ മുഴുവൻ യുഡിഎഫ് പ്രവർത്തകരും പങ്കെടുക്കും.

കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്‍റ് വാവച്ചൻ അറിയിച്ചു.

സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ജോജി ജോസഫ് അഭ്യർഥിച്ചു.
സെന്‍റ് തോമസ് സീറോമലബാർ കാത്തലിക് പള്ളി‌യിൽ "ദി ഹോപ്പ്' പ്രദർശിപ്പിച്ചു
ഡാളസ്: ഗാർലാൻഡ് സെന്‍റ് തോമസ് സീറോമലബാർ പള്ളിയിൽ നിറഞ്ഞ സദസിൽ "ദി ഹോപ്പ്' എന്ന മലയാളം ഫീച്ചർ ഫിലിം സൗജന്യമായി പ്രദർശിപ്പിച്ചു. ക്രിസ്‌തീയ വിശ്വാസത്തിനു ഊന്നൽ നൽകി നിർമിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ലോഗോ ഫിലിംസിന്‍റെ ബാനറിൽ ജോയ് കല്ലൂക്കാരനാണ്.

രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രം കാണികളെ ചിന്തിപ്പിക്കുന്നതിനും വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും മതിയായ ചേരുവകൾ ചേർത്താണ് നിർമിച്ചിരിക്കുന്നത്.



മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച "ദി ഹോപ്പ്' ഇതുവരെ ഔദ്യോഗികമായി പ്രദർശനം ആരംഭിച്ചിട്ടില്ലെന്നും നിരവധി സ്ഥലങ്ങളിൽ സൗജന്യമായി പ്രദർശിപ്പിക്കുവാൻ അവസരം ലഭിച്ചെന്നും ജോയ് കല്ലൂക്കാരൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു.

ലോഗോ ഫിലിംസ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങി പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സെന്‍റ് തോമസ് സീറോമലബാർ പള്ളി വികാരി ഫാ. ജോൺ മേലേപ്പുറം ഇടവകയ്ക്ക് വേണ്ടി നന്ദി പറഞ്ഞു.



സണ്ണി കൊച്ചുപറമ്പിൽ, ടോണി നെല്ലുവെലിൽ, ബെന്നി ജോൺ എന്നിവരാണ് ഇതിന്‍റെ പ്രവർത്തനം വിജയിപ്പിക്കുന്നതിന്‍റെ പിന്നിൽ സജീവമായി പ്രവർത്തിച്ചത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ സിനിമയെ കുറിച്ച് നല്ല അഭിപ്രായം പങ്കുവച്ചു.

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിച്ച ഈ ചിത്രം അതിന്‍റെ ഉദ്ദേശം വിജയകരമായി നടപ്പാക്കിയെന്ന് കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്‍റ് സിജു വി. ജോർജ് അഭിപ്രായപ്പെട്ടു.
ഫോമാ ടീം യുണൈറ്റഡിന് ഫ്ലോറിഡയിലെ മലയാളി അസോസിയേഷനുകൾ സ്വീകരണം നൽകി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ ചുമതലക്കാരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സ്ഥാനത്തേക്ക് മത്സരിക്കുന്നവർ വിവിധ അംഗ സംഘടനകളിലൂടെ വോട്ടഭ്യർഥിച്ചും സൗഹൃദം പുതുക്കിയും മുന്നേറുന്നു.

വാശിയേറിയ തെരഞ്ഞെടുപ്പിലേക്ക് ഫോമാ എന്ന സംഘടന നീങ്ങുമ്പോൾ ആർക്കു വോട്ടു രേഖപ്പെടുത്തണമെന്ന സന്ദേഹത്തിലാണ്‌ അംഗ സംഘടനാ പ്രതിനിധികൾ. കാരണം വോട്ടഭ്യർഥിച്ച് വരുന്ന സ്ഥാനാർഥികളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവരും കഴിവ് തെളിയിച്ചിട്ടുള്ളവരുമാണ്.

ഫോമാ മത്സര രംഗത്തുള്ള "ടീം യുണൈറ്റഡ്' മത്സരാർഥികൾക്ക് ഫ്ലോറിഡായിലുള്ള വിവിധ സംഘടനകൾ സ്വീകരണവും പിന്താങ്ങലും നൽകി.



കഴിഞ്ഞ ദിവസം മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ കൾച്ചറൽ സെന്‍ററിൽ നടന്ന സ്വീകരണ യോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എംസിഎഎഫ്), ടാമ്പ ബേ മലയാളി അസോസിയേഷൻ (ടിഎംഎ), കേരള അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ എന്നീ സംഘടനകളിലെ അംഗങ്ങളും ചുമതലക്കാരുമായി അനേകം പേര് ടീം യുണൈറ്റഡിന് പിൻതുണ വാഗ്ദാനം ചെയ്ത് സ്വീകരണ യോഗത്തിൽ പങ്കെടുത്തു.



ടീം യുണൈറ്റഡിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി ബേബി മണക്കുന്നേലിന്‍റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗീസ്, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ഷാലു പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ്, ജോയിന്‍റ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ എന്നിവരെ വിജയിപ്പിച്ച് ഫോമയെ അടുത്ത തലങ്ങളിലേക്ക് ഉയർത്തുന്നതിന് അവസരം നൽകണമെന്ന് ബേബി മണക്കുന്നേൽ അഭ്യർഥിച്ചു.

ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തങ്ങളെ തെരഞ്ഞെടുത്താൽ ഫോമായുടെ അടുത്ത രണ്ടു വർഷം പ്രവർത്തിക്കുവാൻ ടീം യുണൈറ്റഡിന്‍റെ പദ്ധതികളും ആശയങ്ങളും അംഗസംഘടനാ പ്രതിനിധികൾക്ക് ട്രഷറർ സ്ഥാനാർഥി സിജിൽ പാലക്കലോടി വിശദീകരിച്ചു.



ഫോമയുടെ മുൻ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ഫോമ നാഷണൽ കമ്മിറ്റി അംഗം ജോമോൻ ആൻറണി, ഫോമയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്‍റ് ജെയിംസ് ഇല്ലിക്കൽ, ടാമ്പ ബേ മലയാളീ അസോസിയേഷൻ പ്രസിഡന്‍റ് ബാബു ദേവസിയ, ഫോമ മുൻ റീജിയണൽ വൈസ് പ്രസിഡന്‍റ് ബിനു മാമ്പിള്ളി,

വിവിധ സംഘടനാ നേതാക്കളായ ടോമി മാളികപ്പുറത്ത്, സജി കരിമ്പന്നൂർ, ഷാജു ഔസെഫ്, ഡാനിയേൽ ചെറിയാൻ, ഷീല ഷാജു, അമ്മിണി ചെറിയാൻ, ജോൺസൺ, സജി കാവിന്‍റരികത്ത് തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ മാനസികാരോഗ്യ സെമിനാറുകള്‍ നടത്തും
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍റെ (എഎഇഐഒ) ഭാരവാഹികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സോമനാഥ് ഘോഷും ചേര്‍ന്ന് നടത്തിയ മീറ്റിംഗില്‍ വിവിധ അമേരിക്കന്‍ സർവകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാ മരണങ്ങള്‍ ഉണ്ടാകുന്നതില്‍ ദുഃഖവും ഖേദവും രേഖപ്പെടുത്തി.

അതില്‍ മൂന്നു മരണങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പഠിച്ച പെര്‍ഡ്യൂ സർവകലാശാലകളിലാണ് നടന്നത്. ജനുവരിയിലാണ് പത്തൊമ്പതുകാരനായ നീല്‍ ആചാര്യ പെര്‍ഡ്യൂ സർവകലാശാല കാമ്പസില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

മറ്റു കുട്ടികള്‍ ഇല്ലിനോയിസ് സർവകലാശാല, ഷാമ്പയില്‍ കാമ്പസിലും മറ്റു യൂസർവകലാശാലകളിലും ഉണ്ടായി. എഎഇഐഒ പ്രസിഡന്‍റ് ഈയിടെ പെര്‍ഡ്യൂ സർവകലാശാല സന്ദര്‍ശിച്ച് സർവകലാശാല പ്രസിഡന്‍റ് ഡോ. മങ്ങ് ചിയാംഗ്, ഡീന്‍ ഡോ. അരവിന്ദ് രമണ്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.



എഎഇഐഒ എന്‍ജിനീയറിംഗ് സ്റ്റുഡന്‍റ് ചാപ്റ്റര്‍ പ്രസിഡന്‍റ് ഗൗരവ് ചോബയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ആദ്യത്തെ മാനസികാരോഗ്യ സെമിനാര്‍ മേയില്‍ നടത്തുവാന്‍ തീരുമാനിച്ചു.

തങ്ങളുടെ കുടുംബങ്ങളുടെ വലിയ സ്വപ്‌നങ്ങളുമായി ബാങ്കുകളില്‍ വന്‍ തുക കടമെടുത്ത് അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കൻ സർവകലാശാലകളിലെ കടുത്ത പഠന രീതിയിലുള്ള ക്ലാസുകളും കാരണം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ടുന്നതായി യോഗം അഭിപ്രായപ്പെട്ടു.



എഎഇഐഒ സെക്രട്ടറി നാഗ് ജയ്‌സ്വാള്‍ സംഘടിപ്പിച്ച ഈ മീറ്റിംഗില്‍ വൈസ് പ്രസിഡന്‍റ് നിതിന്‍ മഹേശ്വരി, ബോര്‍ഡ് അംഗവും നോര്‍ത്ത് ഇല്ലിനോയിസ് സർവകലാശാല എന്‍ജിനീയറിംഗ് ഡീനുമായിരുന്ന ഡോ. പ്രമോദ് വോറ, ട്രഷറര്‍ രജ് വീന്ദര്‍ സിംഗ് മാഗോ, ദിപന്‍ മോദി, അന്‍ഗിര്‍ അഗര്‍വാള്‍, ഗൗതം റാവു എന്നിവര്‍ തങ്ങളുടെ ദുഖവും അഭിപ്രായങ്ങളും രേഖപ്പെടുത്തി.

കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സോദനാഥ് ഘോഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ എല്ലാ സഹായങ്ങളും സംഘടനയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്‍റ് ജയിംസ് കൂടലിനെ ജന്മനാട്ടിൽ ആദരിച്ചു
കോന്നി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജയിംസ് കൂടലിനെ ജന്മനാട്ടിൽ ആദരിച്ചു. കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകള്‍ തെരഞ്ഞെടുപ്പിലെ നിര്‍ണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനം തെരഞ്ഞെടുപ്പില്‍ വിധി എഴുതുമെന്നും ജയിംസ് കൂടല്‍ പറഞ്ഞു.

ഒഐസിസി പ്രവര്‍ത്തകര്‍ പ്രാദേശികതലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണം. കേരളത്തിലെ എല്ലാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഒഐസിസിയുടെ സജീവ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിന് കിട്ടിയ അംഗീകാരമാണ് ജയിംസ് കൂടലിന്‍റെ സ്ഥാനമെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കലഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ജയിംസ് കൂടലുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഒഐസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ വിജയത്തിനായി ജയിംസ് കൂടലിന്‍റെ ഭവനത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ജയിംസ് കൂടലിന്‍റെ നേതൃത്വത്തില്‍ 20 മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.




കെപിസിസി വക്താവ് അനില്‍ ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്‍റ് ആനി സാബു അധ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡിസിസി വൈസ് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍, കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് എസ്. സന്തോഷ് കുമാര്‍, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്‍റ് ദേവകുമാര്‍ കോന്നി,

കോന്നി ബ്ലോക്ക് പ്രസിഡന്‍റ് ദീനാമ്മ റോയി, ഡിസിസി സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയില്‍, കോന്നി തെരഞ്ഞടുപ്പ് കോഓർഡിനേറ്റര്‍ റോജി ഏബ്രഹാം, സെക്രട്ടറി ഐവാന്‍,

വിവിധ ഘടകകക്ഷി നേതാക്കളായ രവിപിള്ള, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിന്‍റ് രാജന്‍ പി. ഡാനിയേല്‍, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് റല്ലു പി. രാജു, കോന്നി മണ്ഡലം മഹിള കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രിയ എസ്. തമ്പി, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സൗദ റഹി, വാര്‍ഡ് പ്രസിഡന്‍റ് കെ. വി. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാനെ ആദരിച്ചു
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാനെ ആദരിച്ചു.

അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന്ന സംഭവങ്ങൾ ഒട്ടും വൈകാതെ തന്നെ ജനങ്ങളിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് പി. പി ചെറിയാൻ. കഴിഞ്ഞ 22 വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ വാർത്ത പ്രാധാന്യമുള്ള വാർത്തകൾ അദ്ദേഹം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.



അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ സൗമ്യനും നല്ല സമീപനവുമുള്ള ആൾ എന്നു പരക്കെ അറിയപ്പെടുന്ന പി. പി ചെറിയാൻ ഗുണകരവും ഗവേഷണപരവുമായ നിരവധി ലേഖനങ്ങളും എഴുതിട്ടുണ്ട്.



പ്രവർത്തനോദ്ഘാടനാത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലെ അപ്രഖ്യാപന പരിപാടി ഇനമായിരുന്നു ഈ ആദരവ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടനം ഗംഭീരമായി. ഐപിസിഎൻടി പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ സിജു വി. ജോർജ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനിയെ അദ്ദേഹം സദസിന് പരിചയപ്പെടുത്തി.

ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി 2006ൽ എബ്രഹാം തെക്കേമുറി(സണ്ണി) പ്രസിഡന്‍റായി പ്രവർത്തനമാരംഭിച്ച ഐപിസിഎൻടി, നിഷ്പക്ഷമായ മാധ്യമപ്രവർത്തനമാണ് എല്ലാക്കാലവും നടത്തുന്നതെന്ന് സണ്ണി മാളിയേക്കൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.



മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും ഉൾക്കൊണ്ട് വായനക്കാരിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളായിരിക്കണം മാധ്യമ പ്രവർത്തകരിൽ ഉണ്ടായിരിക്കേണ്ടതെന്നുംസ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള അനുകൂല സാഹചര്യം സ്രഷ്ടിക്കുവാൻ ഭരണാധികാരികൾ തയാറാകണമെന്നും മനു ഡാനി പറഞ്ഞു. 2024-2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു അദ്ദേഹം ആശംസകൾ നേർന്നു.




ഐപിസിഎൻടി ഭാരവാഹികളായ അനശ്വർ മാംമ്പിള്ളി, പ്രസാദ് തിയോടിക്കൽ, ലാലി ജോസഫ്, ഡോ. അഞ്ജുബിജിലി, സാം മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ, തോമസ് ചിറമേൽ, ജോജോ കോട്ടക്കൽ, ടി.സി. ചാക്കോ, അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.



സെക്രട്ടറി ബിജിലി ജോർജിന്‍റെ നന്ദി പ്രകടനത്തിനുശേഷം കേരളത്തിൽ നിന്നും ബിജു നാരായണൻ, റിമി ടോമി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പാട്ടുത്സവവും അരങ്ങേറി.
ടാപ്പൻ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ടാപ്പൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ടാപ്പൻ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ നടത്തി.

കുർബാനയ്ക്കുശേഷം ഫാ. തോമസ് മാത്യു (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (ഫാമിലി കോൺഫറൻസ് ട്രഷറർ), ബിപിൻ മാത്യു, ആരൺ ജോഷ്വ, റയൻ ഉമ്മൻ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് പ്രതിനിധികൾ.

സോണി ഐസക് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫിൻലി ജോണും (ഇടവക ട്രസ്റ്റി) വേദിയിൽ സന്നിഹിതനായിരുന്നു. ബിജോ തോമസ് കോൺഫറൻസിന്‍റെ തീയതി, തീം, പ്രസംഗകർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു.

മാത്യു ജോഷ്വ രജിസ്ട്രേഷൻ നടപടികൾ വിശദീകരിക്കുകയും കോൺഫറൻസിന്‍റെ ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

കോൺഫറൻസിന്‍റെ ഭാഗമായുള്ള സുവനീർ, സ്പോൺസർഷിപ്പ് അവസരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെക്കുറിച്ച് ബിപിൻ മാത്യു സംസാരിച്ചു. ഫാ. തോമസ് മാത്യു ഇടവകയിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ കൈമാറി.

ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിൽ അഭിനന്ദനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഫിൻലി ജോൺ സംഭാവന കൈമാറി. നിരവധി ഇടവക അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.

കോൺഫറൻസിന്‍റെ വിജയത്തിനായുള്ള ആത്മാർഥമായ പ്രാർഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദിയും കടപ്പാടും അറിയിച്ചു.

ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും.

സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം.

ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ): 914 806 4595, ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി): 516 439 9087.