പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുഫലം അനുഭവപാഠമാക്കണം: ഡോ. കെ.സി. ജോസഫ്
Sunday, July 7, 2024 4:22 AM IST
ആലപ്പുഴ: രാജ്യമെമ്പാടും ബിജെപി സര്‍ക്കാരിനു തിളക്കം കുറഞ്ഞ ജനവിധിയുണ്ടായ സാഹചര്യത്തിലും കേരളത്തില്‍ അടിസ്ഥാനവര്‍ഗത്തിന്‍റെ വോട്ട് ഇടതുപക്ഷ മുന്നണിക്ക് നഷ്ടമായത് എങ്ങനെയെന്നു വിലയിരുത്തി തിരുത്തല്‍ നടപടിയുമായി മുന്നോട്ടു പോകണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ്.

സാധാരണ ജനങ്ങളുടെയും അടിസ്ഥാനവര്‍ഗത്തിന്‍റെയും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഇടതുപക്ഷ മുന്നണിയെ കൂടുതല്‍ ജനപ്രിയമാക്കി മാറ്റാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്നു ഡോ. കെ.സി. ജോസഫ് പറഞ്ഞു. ആലപ്പുഴയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാ പ്രസിഡന്‍റ് അഡ്വ. ഉമ്മന്‍ ആലുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. എന്‍. സത്യന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ് ഇല്ലിയ്ക്കല്‍, ഷിബു മണല, സാജന്‍ സെബാസ്റ്റ്യന്‍, ബാബു ആറുപറ, അഡ്വ. നാസര്‍ പൈങ്ങാമഠം, ജേക്കബ് സാണ്ടര്‍, ബിനോയ് കണ്ണാട്ട്, ബോബന്‍ ചൂരക്കുറ്റി, അഗസ്റ്റിന്‍ മുടന്താഞ്ഞിലി, ജോര്‍ജ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.