വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
Sunday, May 5, 2024 4:15 AM IST
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തുകയും വിവാഹവാഗ്ദാനം നൽകിയശേഷം പിന്നീട് പലതവണ പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

കൊല്ലം വടക്കൻ മൈനാഗപ്പള്ളി രാജാസുധ വീട്ടിൽ മിഥുൻ രാജാണ് (28) കൊടുമൺ പോലീസിന്‍റെ പിടിയിലായത്. 2021 മേയിലാണ് വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചത്. തുടർന്ന് ജൂലൈയിൽ സൂര്യനെല്ലിയിലെ റിസോർട്ടിലെത്തിച്ചും പീഡിപ്പിച്ചു.

കഴിഞ്ഞ ദിവസം യുവതി കൊടുമൺ സ്റ്റേഷനിലെത്തി മൊഴി നൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, രാത്രിയിൽ തന്നെ മിഥുൻ രാജിനെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനേതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി. കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ മിഥുൻരാജിനെ റിമാൻഡ് ചെയ്തു.