ബോണക്കാട്ട് കാട്ടാന ആക്രമണം
Saturday, July 6, 2024 6:33 AM IST
വിതുര : ബോണക്കാട്ട് വീണ്ടും വന്യജീവി ആക്രമണം. വിതുരയിൽ നിന്ന് ബോണക്കാട്ടേക്ക് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികൾക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകുന്നേരമാണ് കാണിത്തടം ചെക്ക് പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടാന പാഞ്ഞടുത്തത്.

ഉടൻതന്നെ ഇവർ ബൈക്ക് ഉപേക്ഷിച്ച് റോഡിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പാഞ്ഞെത്തിയ കൊമ്പൻ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വലിച്ചെറിയുകയായിരുന്നു. ദമ്പതികൾ ഓടിപ്പോയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബൈക്ക് തകർത്ത ശേഷം കൊമ്പൻ കാടിനുള്ളിലേക്ക് കയറി.


സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ ഇരുവരെയും കെഎസ്ആർടിസി ബസിൽ ബോണക്കാട്ടേക്ക് കയറ്റി അയച്ചു. കഴിഞ്ഞദിവസം കരടിയുടെ ആക്രമണത്തിൽ ബോണക്കാട്ടെ തോട്ടം തൊഴിലാളിയായ ലാലയ്ക്ക് പരിക്ക് പറ്റിയിരുന്നു.