Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Chocolate
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത, സ്വാർഥപൂരിതമായ പുതിയൊരു സംസ്കാരം നമ്മുടെ നാട്ടിൽ ഉടലെടുത്തിട്ടുണ്ട്.
മനുഷ്യൻ അവന്റെ സുഖത്തിനും സന്തോഷത്തിനും സ്വതന്ത്രജീവിതത്തിനും വിഘാതമായിട്ടുള്ളതിനെയൊക്കെ അവഗണിച്ചും ചവിട്ടിമെതിച്ചും മുന്നോട്ടുപോകുന്നു. അതിന്റെ തെളിവാണ് നമ്മുടെ നാട്ടിൽ ഉയർന്നു വരുന്ന വൃദ്ധസദനങ്ങൾ. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ പുതിയ തലമുറ പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുകയാണോ എന്നു തോന്നിപ്പോകും.
അണുകുടുംബങ്ങൾ നിലവിൽ വന്നിട്ടും സ്വന്തം മക്കളുടെ കാര്യത്തിൽ അച്ഛനുമമ്മയും ജീവൻപോലും ത്യജിക്കാൻ തയാറാണ്. എല്ലാവരും മക്കളെ നല്ല നിലയിൽ വളർത്താനും പഠിപ്പിക്കാനും അവർക്കു സന്പാദ്യമുണ്ടാക്കാനും വിവാഹം നടത്തി ജീവിതം ഭദ്രമാക്കാനും ആരോഗ്യമുള്ള കാലത്തോളം ത്യാഗങ്ങൾ അനുഭവിക്കുന്നു. അവർ അവശരായി വീഴുന്ന വാർധക്യദശയിൽ, തങ്ങൾ ആർക്കുവേണ്ടി കഷ്ടപ്പെട്ടുവോ, അവർ ആരും തങ്ങളെ പരിചരിക്കാൻ തയാറാകുന്നില്ലെന്നതാണ് വാസ്തവം. ഇന്നത്തെ കാതലായ സാമൂഹ്യപ്രശ്നവും ഇതുതന്നെയാണ്.
വൃദ്ധർ അവഗണിക്കപ്പെടുന്നതിന്റെ ഒരു കാരണം ഇവർക്കായി നീക്കിവയ്ക്കാൻ കുടുംബത്തിൽ പണമില്ലെന്നതാണ്. ചികിത്സാച്ചെലവിനു തന്നെ നല്ലൊരു തുക വേണം. ജീവിതച്ചെലവുകളും മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും താങ്ങാനാവാതെ കടക്കെണിയിലാകുന്നു ഇടത്തരക്കാർ. ചികിത്സാരംഗത്ത് സർക്കാർ ആശുപത്രികൾ വേണ്ടത്ര സഹായകമാകുന്നു.
വൃദ്ധജനങ്ങളിൽ സന്ധിവേദന, പ്രമേഹം, ആസ്ത്മ, രക്തസമ്മർദ്ദം, ഹൃദ്രോഗം, തിമിരം എന്നിങ്ങനെ പോകുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, വയസുകാലത്ത് അസുഖങ്ങൾ സ്വാഭാവികമാണെന്ന കാഴ്ചപ്പാട് ചില കുടുംബങ്ങളിലെങ്കിലുമുണ്ട്.
പണമുള്ള വൃദ്ധദന്പതികളുടെ മക്കൾ ഉദ്യോഗാർഥം ഒന്നുകിൽ വിദേശത്തായിരിക്കും. അല്ലെങ്കിൽ നാട്ടിൽതന്നെ വിദൂരസ്ഥലങ്ങളിലായിരിക്കും. വീട്ടിൽ അന്നന്നു തിരിച്ചെത്തുന്നവർപോലും രാവിലെ എട്ടു മണിക്കു മുന്പുതന്നെ പോയാൽ രാത്രി വൈകിയാകും മടങ്ങിയെത്തുക. പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവർ സ്കൂളിലും കോളജിലും പോകും. ഇതിനിടയിൽ, വീട്ടിലിരിക്കുന്ന ദുർബലരും രോഗികളുമായ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുവാനോ, ആവശ്യസമയത്ത് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനോ വീട്ടിലാരും ഉണ്ടാവില്ല.
സഹായിക്കാനോ ശുശ്രൂഷിക്കാനോ വീട്ടുജോലിക്കാരെ കിട്ടാനും ഇക്കാലത്ത് വളരെ ബുദ്ധിമുട്ടാണ്. പണത്തിന് ബുദ്ധിമുട്ടില്ലാതിരുന്നിട്ടും സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന ധാരാളം അപ്പൂപ്പൻമാരും അമ്മൂമ്മമാരുമുണ്ട്.
പരസ്പരസ്നേഹവും സന്തോഷവും ആഹ്ലാദവും നിറഞ്ഞു നിൽക്കുന്നതും ആരോഗ്യകരമായ ബന്ധങ്ങൾ പുലർത്തുന്നതുമായ കുടുംബങ്ങൾ ഇന്ന് എണ്ണത്തിൽ കുറയുകയാണ്. അച്ഛനുമമ്മയും അവരുടെ ഒൗദ്യോഗിക കാര്യങ്ങളുടെ പിരിമുറുക്കത്തിലാണ്. മക്കൾ, പ്രത്യേകിച്ച് കൗമാരക്കാരാണെങ്കിൽ അവർ അവരുടേതായ ലോകത്തായിരിക്കും. വീട്ടിലുള്ള അപ്പൂപ്പനോടോ അമ്മൂമ്മയോടോ വിശേഷങ്ങൾ തിരക്കാനും അവർക്കായി കുറച്ചു സമയം മാറ്റിവയ്ക്കാനോ ആരും ശ്രമിക്കുന്നില്ല.
ശരീരത്തിന് ആരോഗ്യവും ബലവും കുറവാണെങ്കിലും ധാരാളം ജീവിതപരിചയവും പക്വമായ അറിവുകളും ഉള്ളവരാണ് നമ്മുടെ മുത്തച്ഛനും മുത്തശ്ശിയും. പക്ഷേ അവരുടെ അഭിപ്രായത്തെ പരിഗണിക്കാനോ ഉൾക്കൊള്ളാനോ പലപ്പോഴും നാം തയാറാകുന്നില്ല. ഒരുതരം യാന്ത്രികമായ ജീവിതമാണ് മിക്ക കുടുംബങ്ങളിലും ഇന്ന് കാണുന്നത്. ആത്മഹത്യകളും കൊലപാതകങ്ങളും കുടുംബകലഹങ്ങളുമെല്ലാം ഇതിന്റെ ദുരന്തഫലമാണെന്നു പറഞ്ഞാലും തെറ്റില്ല
വയോജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും തീരുമാനങ്ങളും ചെന്നെത്തുന്നത് ‘ഓൾഡ് ഏജ് ഹോമു’കളിലാണ്. കച്ചവടക്കണ്ണോടെയാണ് ഈ പുതിയ കേന്ദ്രങ്ങൾ ഉയർന്നുവരുന്നത്. മക്കൾ സ്ഥലത്തില്ലാത്തതുകൊണ്ടു മാത്രമല്ല മാതാപിതാക്കൾ ഇത്തരം കേന്ദ്രങ്ങളിലെത്തുന്നത്. മക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനിപ്പിക്കുന്ന പെരുമാറ്റം, മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ മക്കൾ തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ, അങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട്. വാർധക്യ കാലത്ത് മനഃസമാധാനവും വിശ്രമവുമാണ് വേണ്ടത്.
മക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവും സാമീപ്യവും അവർ കൊതിക്കുന്നു. വൃദ്ധസദനങ്ങളിൽ അത് ലഭിക്കുകയില്ലല്ലോ. മാത്രമല്ല, അഗതികളൊഴികെ ആരും തന്നെ വൃദ്ധസദനങ്ങൾ കാംക്ഷിക്കുന്നില്ല. അതിനാൽ യുവാക്കൾ ആധുനിക ജീവിതരീതിയിൽ മാറ്റംവരുത്തി വൃദ്ധമാതാപിതാക്കൾക്ക് ആവശ്യമായ പരിഗണന നൽകേണ്ടതാണ്.
ഉണ്ണി അമ്മയന്പലം
ഉൗർജസംരക്ഷണവും കുട്ടികളും
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ് ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
കേരളീയകലകൾ
ആറു നാട്ടിൽ നൂറു ഭാഷ - നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാവ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ട്. ഏത് നാട്ടിൽ ചെന്നാല
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീ
ഉൗർജസംരക്ഷണവും കുട്ടികളും
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ് ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
കേരളീയകലകൾ
ആറു നാട്ടിൽ നൂറു ഭാഷ - നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാവ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ട്. ഏത് നാട്ടിൽ ചെന്നാല
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീ
വിദ്യാഭ്യാസമേഖലയിൽ വാർത്താമാധ്യമങ്ങളുടെ പ്രാധാന്യം
ഇന്നത്തെ വിദ്യാഭ്യാസം പുസ്തകങ്ങളിൽനിന്ന് അറിവ് സന്പാദിക്കൽ മാത്രമല്ല. ഒരു വിദ്യാർഥിക്ക് ലഭ്യമായ ഏതെല്ലാം മേഖലകളിൽ
മാതൃഭാഷ പഠിക്കുന്നതിന്റെ ഗുണങ്ങൾ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മതൻ ഭാഷ താൻ
മാതൃഭാഷയെക്കുറിച്ചുള്ള മഹാകവി വള്ളത്തോളിന്റ
ഓർമിക്കേണ്ടത്
1.
ഒരു ചെറിയ ആശയം അവതരിപ്പിച്ച് ലഘുവായി വിവരിച്ച് സമർഥിക്കുന്നതിന് ആവശ്യമായ വാക്യങ്ങളെ ഒ
എങ്ങനെ ഏറ്റവും നല്ല ഉപന്യാസം എഴുതാം?
ഉപന്യാസത്തിന്റെ ആരംഭം ആകർഷകവും വിഷയത്തിന്റെ മർമസ്പർശിയും ആയിരിക്കണം. വിവരണങ്ങളുടെ സമർഥനം ആയിരിക്കണം അവസാന
Latest News
ലോകകപ്പ് മത്സരത്തിനുള്ള വെസ്റ്റിന്റീസ് ടീമിനെ പ്രഖ്യാപിച്ചു
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
Latest News
ലോകകപ്പ് മത്സരത്തിനുള്ള വെസ്റ്റിന്റീസ് ടീമിനെ പ്രഖ്യാപിച്ചു
ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
മുംബൈയ്ക്ക് എട്ടാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.