നിമിഷങ്ങള്‍ക്കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ തലതിരിഞ്ഞ് കയറിയ ആളിതാ; വെെറൽ
Saturday, May 4, 2024 11:51 AM IST
പലയാളുകളും തങ്ങളുടെ കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചില നേട്ടങ്ങള്‍ ഏറെ കൗതുകകരമായിരിക്കും. അത്തരത്തിലൊരു നേട്ടം കഴിഞ്ഞയിടെ ഒരു ഹൈദരബാദുകാരന്‍ കുറിക്കുകയുണ്ടായി.

അത് മറ്റൊന്നുമല്ല ഇംഗ്ലീഷ് അക്ഷരമാല വേഗത്തില്‍ കുറിച്ചതാണ്. എന്നാല്‍ "എ മുതല്‍ സെഡ്' വരെയുള്ള 26 അക്ഷരങ്ങളെ അങ്ങനെ നേരെ നിരത്തിയല്ല ഈ പ്രകടനം മറിച്ച് "സെഡ് മുതല്‍ എ' വരെയാണ് ഇദ്ദേഹം കുറിച്ചത്.

ഹൈദരാബാദുകാരനായ എസ്.കെ. അഷ്റഫ് ആണ് ഈ ഗിന്നസ് റിക്കാര്‍ഡ് സ്ഥാപിച്ചത്. അദ്ദേഹം ഒരു അഭിഭാഷകനാണ്. അഷ്‌റഫ് തന്‍റെ കംപ്യൂട്ടറില്‍ വെറും 2.88 നിമിഷങ്ങളില്‍ ഇംഗ്ലീഷ് അക്ഷരമാല തലതലരിച്ചെഴുതി തീര്‍ത്തു.

ഇതിന്‍റെ ദൃശ്യങ്ങള്‍ ഗിന്നസ് റിക്കാര്‍ഡ് അധികൃതര്‍ക്ക് നല്‍കി. അത് അംഗീകരിക്കപ്പെട്ടതോടെ നിരവധിപേര്‍ അഷ്‌റഫിനെ അഭിനന്ദിച്ച് രംഗത്തെത്തി. "നമുക്കൊക്കെ നേരേ തന്നെ മൊത്തം അക്ഷരം എഴുതാന്‍ വളരെ സമയം എടുക്കും. ഈ മനുഷ്യന്‍ തിരിച്ചെഴുതി വിസ്മയിപ്പിച്ചു' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.