തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 നുണ്ടായ അപകടത്തിൽ മങ്കാട് തടത്തരികത്തു വീട്ടിൽ സതീശന്‍റെ ഭാര്യ ഒ.മോളി(42)ആണ് മരിച്ചത്.

പേരൂർക്കട - നെടുമങ്ങാട് റോഡിൽ വഴയില ആറാം കല്ലിലാണ് ദാരുണ സംഭവം ഉണ്ടായത്. കാറിനു മുകളിലേക്ക് സമീപത്തു നിന്ന ആൽമരം കടപുഴകി വീഴുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.



തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്ടു നിന്നും അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി മരത്തിന്‍റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയാണ് മോളിയെ പുറത്തെടുത്തത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് തിരുവനന്തപുരം - തെങ്കാശി സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്