തൃ­ശൂര്‍: കേരള സാഹിത്യ അക്കാദ­മി അ­ധ്യ­ക്ഷനും കവിയുമായ കെ.സച്ചിദാനന്ദനെ­തി­രേ രൂക്ഷ രൂക്ഷ വിമര്‍ശനവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. സച്ചിദാ­നന്ദന്‍ സ്വയം പ്രഖ്യാ­പിത അന്താരാഷ്ട്ര ക­വി­യാ­ണെന്നും ത­ന്നോ­ട് പ്ര­തി­കാ­രം തീര്‍­ക്കു­ക­യാ­ണെന്നും അ­ദ്ദേ­ഹം തു­റ­ന്ന­ടിച്ചു.

സർക്കാരിനായി ശ്രീകുമാരൻ തമ്പി എഴുതിയ കേരളഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളുണ്ടെന്ന സച്ചിദാ­നന്ദന്‍റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്‍റെ വരികള്‍ എപ്പോഴും കേള്‍ക്കുന്നതി­നാല്‍ സച്ചി­ദാ­നന്ദന് ദുഃഖമുണ്ടാകും. സച്ചിദാനന്ദന്‍റെ ഏതെങ്കിലും വരികള്‍ 50 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും ഓര്‍മിച്ചു പാടുമോ എന്നും അ­ദ്ദേഹം ചോദിച്ചു.

തന്‍റെ പാട്ട് ക്ലീഷേ ആ­ണെ­ന്നാ­ണ് പ­റ­യു­ന്ന­ത്. താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതുവരെ ഇത് പ­റ­യാ­തി­രുന്ന­ത് എന്തുകൊ­ണ്ടാ­ണ്.

കേരള ഗാനമായി തന്‍റെ പാട്ട് സ്വീകരിക്കുന്നില്ലെങ്കില്‍ അക്കാര്യം അറിയിക്കേണ്ട കടമ അവര്‍ക്കുണ്ട്. പല്ലവിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യ നാലുവ­രി താന്‍ മാറ്റിയെഴുതി കൊ­ടു­ത്ത­താ­ണെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.