തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയെ സിപിഎം രാഷ്ട്രീയവത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാരാണ് സാഹിത്യ അക്കാദമിയെ കുറിച്ച് പരാതി ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു.

സച്ചിദാനന്ദനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ അക്കാദമി സിപിഎം രാഷ്ട്രീയവത്കരിച്ചു. ഒരു പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ നോക്കിയെന്നും സതീശൻ കുറ്റപ്പെടുത്തി.

സച്ചിദാനന്ദനെ തലപ്പത്തിരുത്തി സിപിഎം അക്കാദമി രാഷ്ട്രീയവത്കരിച്ചു. സർക്കാർ തന്നെ വിഷയം പരിഹരിക്കണം. അക്കാദമിയെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ വിടണം. അല്ലാതെ എല്ലായിടത്തും പോയി കൈകടത്താൻ സിപിഎമ്മിനെ അനുവദിക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.