കൊച്ചി: പി.വി. അൻവർ എംഎൽഎ കൂടരഞ്ഞി വില്ലേജിലെ കക്കടാംപൊയിലിൽ സ്ഥാപിച്ച വാട്ടർ തീം പാർക്കിന് പ്രവർത്തനാനുമതി നൽകിയ സർക്കാർ ഉത്തരവിൽ ഇടപെടലുമായി ഹൈക്കോടതി.

കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിപ്പിക്കാവു എന്നും തീം പാർക്കിലെ സ്വിമ്മിംഗ് പൂൾ അടക്കമുളളവ തുറന്ന് പ്രവർത്തിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമാണങ്ങൾ പൊളിക്കണമെന്നും ആവശ്യപ്പെട്ട് നദീതട സംരക്ഷണ സമിതി പ്രവർത്തകൻ പി.വി. രാജൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കേസിൽ അൻവർ അടക്കം 12 എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ച കഴിഞ്ഞ ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണവും കോടതി തേടി.