സിയാലിൽ വേനൽക്കാല വിമാന സർവീസ് സമയക്രമം ഇന്നു മുതൽ
സിയാലിൽ വേനൽക്കാല വിമാന  സർവീസ് സമയക്രമം ഇന്നു മുതൽ
Saturday, March 25, 2017 11:28 AM IST
നെടുന്പാശേരി: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇന്നു മുതൽ വേനൽക്കാല സമയക്രമമനുസരിച്ചുള്ള വിമാന സർവീസ് ആരംഭിക്കും. ഒക്‌ടോബർ 28 വരെയാണ് പുതിയ ഷെഡ്യൂളിന്‍റെ കാലാവധി. തിരുവനന്തപുരം, ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകളുണ്ടായിരിക്കും. പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം 1280ൽനിന്ന് 1314 ആയി വർധിച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര സെക്ടറിൽ കൊച്ചിയിൽനിന്ന് 20 എയർലൈനുകളും ആഭ്യന്തര സെക്ടറിൽ അഞ്ച് എയർലൈനുകളും സർവീസ് നടത്തുന്നു. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നേരിട്ട് ഏഴു ഫ്ലൈറ്റുകളും ജയ്പുരിലേക്ക് അഹമ്മദാബാദ് വഴി ഏഴു ഫ്ലൈറ്റുകളും ഉണ്ടായിരിക്കും. അന്താരാഷ്‌ട്ര സെക്ടറിൽ കൊച്ചിയിൽനിന്ന് ഏറ്റവും കൂടുതൽ ഫ്ലൈറ്റുകൾ ദുബായിക്കാണ്. ആഴ്ചയിൽ 60 സർവീസുകളുണ്ട്. ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കു 35 സർവീസുകൾ വീതമുണ്ട്.


എയർ ഇന്ത്യ മാത്രം ആഴ്ചയിൽ കൊച്ചിയിൽനിന്ന് 82 അന്താരാഷ്‌ട്ര സർവീസുകൾ നടത്തുന്നു. നിലവിൽ ഇത് 61 ആയിരുന്നു. സ്പൈസ് ജെറ്റ് പ്രതിവാര സർവീസുകളുടെ എണ്ണം 28ൽനിന്ന് 42 ആക്കി വർധിപ്പിച്ചു. ഇൻഡിഗോ സർവീസ് 224ൽനിന്ന് 252 ആക്കി. ആഭ്യന്തര സെക്ടറിൽ ഡൽഹിയിലേക്ക് ആഴ്ചയിൽ 65 ഫ്ലൈറ്റുകളും മുംബൈയിലേക്ക് 63 ഫ്ലൈറ്റുകളുമുണ്ട്.

ബംഗളൂരുവിലേക്ക് 54, ചെന്നൈയിലേക്ക് 41, ഹൈദരാബാദിലേക്ക് 55, തിരുവനന്തപുരത്തേക്ക് 15, ജയ്പുരിലേക്കും കോഴിക്കോടിനും ഏഴ് വീതം, പൂനയിലേക്ക് 13, അഹമ്മദാബാദിന് 14 എന്നിങ്ങനെയും കൊച്ചിയിൽനിന്നു ഫ്ളൈറ്റുകളുണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.