കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
Thursday, May 16, 2024 12:37 AM IST
കാസര്‍ഗോഡ്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍നിന്ന് 4.76 കോടി രൂപ സെക്രട്ടറി തട്ടിയെടുത്ത കേസ് കാസര്‍ഗോഡ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

ഒളിവിൽപ്പോയ സഹകരണസംഘം സെക്രട്ടറിയും സിപിഎം നേതാവുമായ കെ.രതീശനെ പിടികൂടാന്‍ ബംഗളൂരുവിലടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിയെടുത്ത പണം ബംഗളൂരുവിലും വയനാട്ടിലും സ്ഥലം വാങ്ങാൻ ഉപയോഗിച്ചുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

മാനന്തവാടിയിലുള്ള നാലേക്കര്‍ സ്ഥലം രതീശന്‍റെ പേരിലാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കര്‍മംതൊടി എന്ന പാര്‍ട്ടിഗ്രാമത്തില്‍ താമസിക്കുന്ന രതീശന്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത അംഗീകാരവും വിശ്വാസ്യതയുമാണ് തട്ടിപ്പിന് ആയുധമാക്കിയത്.

ബാലസംഘം, എസ്എഫ്‌ഐ എന്നിവയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ഡിവൈഎഫ്‌ഐ കാറഡുക്ക ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായി രതീശൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.