എസ്എസ്എല്‍സിക്ക് മിനിമം മാര്‍ക്ക്: യോഗം അടുത്ത ആഴ്ച
എസ്എസ്എല്‍സിക്ക് മിനിമം മാര്‍ക്ക്:  യോഗം അടുത്ത ആഴ്ച
Friday, May 10, 2024 1:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മത്സരപ്പരീക്ഷകളില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടാന്‍ പാടില്ല. ഇതിനു വേണ്ടിയാണ് വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി എഴുത്തു പരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

ഇതിന് അധ്യാപക, രക്ഷാകര്‍തൃ സമൂഹത്തിന്‍റെ പിന്തുണ വേണം. അല്ലാതെ പാരമ്പര്യമായിട്ടുള്ള കാര്യമാണെന്നു പറഞ്ഞ് നിലവിലെ രീതിയില്‍ തുടരാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മുഖ്യ പങ്ക് വഹിക്കേണ്ടത് അധ്യാപകര്‍ തന്നെയാണ്. പിന്നെ രക്ഷാകര്‍ത്താക്കളും കുട്ടികളും സഹകരിക്കണം.

മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തയാറെടുപ്പ് നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. അധ്യാപക സംഘടനകളുടെ യോഗം അടുത്താഴ്ച വിളിച്ചിട്ടുണ്ട്. യോഗം ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും .

അവരുടെ കൂടി അഭിപ്രായങ്ങള്‍ കേട്ട ശേഷമായിരിക്കും മുന്നോട്ടു പോവുക. അവരെല്ലാം നല്ല പിന്തുണയും സഹകരണവുമാണ് നല്‍കുന്നത്. ഗുണനിലവാരം വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും ഹയര്‍സെക്കന്‍ഡറി ചോദ്യപ്പേപ്പറുകള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.