കാരുണ്യം വിതറിയ ആത്മീയപ്രവർത്തനം
കാരുണ്യം വിതറിയ ആത്മീയപ്രവർത്തനം
Thursday, May 9, 2024 1:15 AM IST
തിരുവല്ല: അപ്പര്‍കുട്ടനാടിന്‍റെ കാരുണ്യസ്പര്‍ശം ലോകത്തിന് പരിചയപ്പെടുത്തിയാണ് ഡോ. കെ.പി. യോഹന്നാന്‍ ശ്രദ്ധേയനായത്. നിറപുഞ്ചിരിയോടെ ആരെയും സമീപിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ചെറുപ്പകാലത്തുതന്നെ ആത്മീയ പ്രവർത്തനങ്ങളിൽ വ്യാപൃതനായ കെ.പി. യോഹന്നാന്‍റെ ജീവിതത്തിലെ ഓരോ ഘട്ടവും വ്യത്യസ്തത നിറഞ്ഞതായിരുന്നു. പ്രഭാഷകൻ എന്ന നിലയിലാണ് അദ്ദേഹം ആദ്യം ശ്രദ്ധേയനായത്.

ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയും ആത്മീയ യാത്ര റേഡിയോ പ്രഭാഷണ പരിപാടിയും കെ.പി. യോഹന്നാന് ലോകമെന്പാടും പ്രവർത്തനം വ്യാപിപ്പിക്കാൻ സഹായകരമായി. ഭാരതത്തിനകത്തും പുറത്തുമായി അദ്ദേഹം നടത്തിയ സന്ദർശനങ്ങളിലൂടെ പുതിയ പാഠങ്ങൾ ഉൾക്കൊണ്ടു. സുവിശേഷ പ്രവർത്തനം കാരുണ്യത്തിന്‍റെ മാർഗത്തിലൂടെ വഴിതിരിക്കാൻ യാത്രകൾ കെ.പി. യോഹന്നാനെ സഹായിച്ചു.

1978ല്‍ ഭാര്യയുമായി ചേര്‍ന്നാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ യോഹന്നാന്‍ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി 2003ല്‍ ബിലീവേഴ്‌സ് ചര്‍ച്ച എന്ന സഭയ്ക്ക് രൂപം നല്‍കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിധ്യമായി.

തിരുവല്ലയില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയത് ഇതിന്‍റെ ഭാഗമായാണ്. ബിലീവേഴ്സ് ചർച്ചിന്‍റെ ആതുരാലയങ്ങൾ മറ്റു സ്ഥലങ്ങളിലുമുണ്ട്. ഇന്ത്യയിലുടനീളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്തമുഖങ്ങളില്‍ കാരുണ്യ സ്പര്‍ശമായി.

രണ്ട് ബൈബിൾ കോളജുകൾ സ്ഥാപിച്ചു. സുവിശേഷ തത്പരരായ ആളുകളെ കണ്ടെത്തി അവരെ അതിലേക്ക് വഴിതിരിച്ചുവിടുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. 300 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എല്ലാം ആത്മീയതലത്തിൽ നിന്നുള്ളവയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.