കൊച്ചി സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ഗോവണി തകർന്ന് ബംഗാള്‍ സ്വദേശി മരിച്ചു
കൊച്ചി സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ  ഗോവണി തകർന്ന് ബംഗാള്‍ സ്വദേശി മരിച്ചു
Tuesday, May 7, 2024 1:14 AM IST
കാക്കനാട്: കൊച്ചി സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ താത്കാലിക ഗോവണി തകർന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

സൂപ്പര്‍വൈസറായിരുന്ന ബംഗാള്‍ സ്വദേശി ഉത്തംമുണ്ട സിംഗ് (30) ആണു മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ രാജന്‍ മുണ്ട (29), ഗുണ്‍ഗ്ലു (25), സിക്കന്ദര്‍ (24), രോഹിത് (24), ബാപ്പന്‍ സിംഗ് (25), അമന്‍ (22) എന്നിവരെ പരിക്കുകളോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിനു പുറത്തുള്ള പ്ലാസ്റ്ററിംഗ് അടക്കമുള്ള പുറംജോലികള്‍ നടക്കുന്നതിനിടെ ഇന്നലെ രാവിലെ 9.15ഓടെയായിരുന്നു അപകടം. ബഹുനില കെട്ടിടത്തിലെ ജിപ്‌സം സീലിംഗ് ഉറപ്പിക്കുന്നതിനായി സ്ഥാപിച്ച താത്കാലിക ഇരുമ്പ് ഗോവണിയാണ് തകര്‍ന്നുവീണത്.

70 അടി ഉയരത്തില്‍ പല തട്ടുകളിലായുള്ള ഇരുമ്പ് ഫ്രെയിമില്‍ പത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തകര്‍ന്നുവീണ ഇരുമ്പ് ഗോവണിക്കിടയില്‍പ്പെട്ട ഉത്തംമുണ്ടയെ ഏറെ ശ്രമത്തിനൊടുവിൽ പൈപ്പുകള്‍ മുറിച്ചുമാറ്റിയാണ് അഗ്‌നിരക്ഷാസേന പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഉത്തംമുണ്ടയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗോവണിയുടെ ബലക്ഷയമാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. ഉത്തംമുണ്ടയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.