ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ പോലീസ് ഇന്‍സ്‌പെക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
ഡോക്ടറെ പീഡിപ്പിച്ച കേസിലെ  പ്രതിയായ പോലീസ് ഇന്‍സ്‌പെക്ടര്‍  തൂങ്ങിമരിച്ച നിലയില്‍
Wednesday, April 17, 2024 11:52 PM IST
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ മലയന്‍കീഴ് പോലീസ് സ്റ്റേഷനിലെ മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. സൈജു (46) വിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാവിലെ എട്ടിനു കണ്ടെത്തിയത്. ഇദ്ദേഹം ബലാത്സംഗക്കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കോടതിവിധിയിലുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സൈജു കുറച്ചുകാലം എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 27-ാം ബാച്ചിലെ എസ്‌ഐ ആണ്.


നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായിരുന്നു. മലയിന്‍കീഴ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് സൈജുവിനെതിരേ വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡനപരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.