School Kalolsavam 2017
പെരിങ്ങോടന്‍മാര്‍ കരയാറില്ല; കൂട്ടിനുണ്ട് കൊട്ടും കുഴല്‍വിളിയും...

കണ്ണൂര്‍: പാണന്‍ ഇനിയും പാടും.വാള്‍ത്തലപ്പിലും വായ്ത്തലപ്പിലും അങ്കംജയിച്ച പെരിങ്ങോടരുടെ വീരേതിഹാസങ്ങള്‍. പക്ഷേ, ജീവിതം കരുപ്പിടിപ്പിക്കാന്‍ താളമേളങ്ങളെ ജീവശ്വാസമായി കരുതുന്ന പെരിങ്ങോടന്‍മാരുടെ കഥ എത്രപേര്‍ക്കറിയാം. കലോത്സവത്തിന്റെ നിറപ്പകിട്ടാര്‍ന്ന വേദികളില്‍ പഞ്ചവാദ്യത്തിലെ പെരിങ്ങോടന്‍ പെരുമ എന്നുമൊരു വിസ്മയമാണ്. ഹയര്‍സെക്കന്‍ഡറിയായാലും ഹൈസ്‌കൂള്‍ വിഭാഗമായാലും പാലക്കാട്ടെ ഈ പെരിങ്ങോട് എച്ച്എസ്എസ് അജയ്യരായിരിക്കും. ഇത്തവണയും അതിന് മാറ്റമില്ല.
കൊട്ടുംകുഴല്‍ വിളി താളവുമായി കലോത്സവവേദികളില്‍ ആവേശകൊടുമുടികയറുന്ന ഇവരുടെ യഥാര്‍ഥജീവിതം അത്ര നിറപ്പകിട്ടുള്ളതല്ല. അതറിയണമെങ്കില്‍ ആദ്യം പെരിങ്ങോടിനെ അറിയണം.

പഞ്ചവാദ്യത്തില്‍ കാലത്തിനും തോല്പിക്കാന്‍ കഴിയാതെപോയ ഗ്രാമമാണ് പെരിങ്ങോട്. അമ്പലവും ആല്‍ത്തറയും മേളവും സാധാരണക്കാരായ ജനങ്ങളുമുള്ള പെരിങ്ങോട്. പക്ഷേ, നിത്യജീവിതത്തിന്റെ കഷ്ടപ്പാടുകളിലും അവര്‍ കലയെ സ്‌നേഹിച്ചു. അത് തലമുറകളിലേക്കും പകര്‍ന്നു.ദേശത്തിന്റെ ആത്മാവിനെ അവരും ഉള്‍കൊണ്ടു. അതിനു കൈത്താങ്ങായി സ്‌കൂളും നിലകൊണ്ടു.പഴമക്കാര്‍ചെയ്തപോലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും സുഖവും ദുഃഖവുമെല്ലാം അവര്‍ കലയില്‍ ലയിപ്പിച്ചു. ഇന്നവര്‍ക്കത് ഉപജീവനമാര്‍ഗം കൂടിയാണ്.

കലോത്സവത്തിന്റെ തിരക്കുകഴിഞ്ഞാല്‍ ഉത്സവപറമ്പുകളിലും സ്‌റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം വലിയവരോടൊപ്പം ചെറിയ പെരിങ്ങോടന്‍മാരെയും കാണാം. മൂന്നാംകാലത്തില്‍ തുടങ്ങി നാലാംകാലത്തില്‍ കൊട്ടിക്കയറുന്ന പെരിങ്ങോടന്‍മാര്‍ പുരുഷാരത്തെ ആവേശത്തിമര്‍പ്പിലാഴ്ത്തും. തിമിലയും കൊമ്പും മദ്ദളവും ഇടയ്ക്കയുമെല്ലാം ചേര്‍ത്തുള്ള നാദപ്രപഞ്ചം.

ഇതില്‍നിന്നുംലഭിക്കുന്ന തുകയാണ് ഇവരുടെ ജീവിതവരുമാനം.പഠനവും ജീവിതവും ഇവര്‍ ഒരുമിച്ചുകൊണ്ടുപോകുന്നു. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കാനും കണ്ണീരിനെ മറയ്ക്കാനും ഇവര്‍ക്കറിയാം. പകരം പുഴയുടെ പ്രവാഹംപോലെ മേളത്തറയില്‍ മേളപ്പെരുമ തീര്‍ക്കും.പെരിങ്ങോടിന്റെ 301 കലാകാരന്‍മാര്‍ മൂന്നരമണിക്കൂര്‍ നാദവിസ്മയം തീര്‍ത്ത് റെക്കോര്‍ഡ് ബൂക്കില്‍ സ്ഥാനംപിടിച്ചതും അടുത്തിടെയാണ്.

പരിശീലനം ഒരുദിവസംപോലും മുടക്കാറില്ല ഇവര്‍. ഈ കഠിനപ്രയത്‌നത്തിനു മുന്പില്‍ ആരാണ് കീഴടങ്ങാത്തത്. 1975 ലാണ് പെരിങ്ങോട് ആദ്യമായി സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. അന്നത്ത വിദ്യാര്‍ഥികളാണ് പിന്നീട് പഞ്ചവാദ്യത്തില്‍ പെരിങ്ങോടി ഗുരുക്കന്‍മാരായത്.

ചന്ദ്രന്‍,ഉണ്ണിമോന്‍,രാധാകൃഷ്ണന്‍,മുരളി തുടങ്ങിയവര്‍ ഈ കലയുടെ താളവും ശ്വാസവുമായി നിലകൊള്ളുന്നു.വിജയപരന്പര തുടരാന്‍ ഇരുവിഭാഗങ്ങളിലുമായി ആദര്‍ശും, വിഷ്ണുവുമായിരുന്നു ഇത്തവണ ടീമുകളെ നയിച്ചത്.
യാത്രപറഞ്ഞ് കണ്ണൂർ; ഇനി തൃശൂരിൽ കാണാം
അടുത്ത വർഷത്തെ അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂർ ജില്ലയിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കണ്ണൂരിലെ കലോ
പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ പാലക്കാട്
തെയ്യവും തിറയുമാടുന്ന കോട്ടകളുടെ നാട്ടിൽ കലകളുടെ ആട്ടവിളക്കുകൾ കത്തിച്ചു പാലക്കാട് മടങ്ങി. പാലക്കാടിന്‍റെ വീറുറ്റപോരാട്ടം കണ്ണൂരിന്‍റെ മണ്ണ് തൊട്ടറിഞ്ഞു. ക
അവസാനംവരെ ഇഞ്ചോടിഞ്ച്; കോഴിക്കോട് കയറിയത് ദേശഭക്തിഗാനത്തിൽ
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദേശഭക്തിഗാനത്തിലൂടെയാണു കോഴിക്കോടിനു പാലക്കാടിനെ മറികടക്കാനായത്.ഫലം വന്നപ്പോൾ പങ്കെടുത്ത 25 പേരിൽ 14 പേർക്കും എ 
സ്കൂൾ കലോത്സവം: സ്വർണക്കപ്പിൽ മുത്തമിട്ട് കോഴിക്കോട്
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സ്വർണക്കപ്പ് സ്വന്തമാക്കി. ഫോട്ടോഫിനിഷിൽ പാലക്കാടിനെയാണ് കോഴിക്കോട് പിന്തള്ളിയത്. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. തുടർച്ചയായ 11ാം തവണയാണ് കോഴിക്കോട് കലോത്സവ കിരീടം സ്വന്തമാക്കുന്നത്. 18ാം തവണ കിരീടം നേടിയ കോഴിക്കോട് കിരീടനേട്ടത്തിൽ റ
കണ്ണീരണിഞ്ഞു വേദിയിൽ
കണ്ണൂർ: സ്കൂൾ അധികൃതരും നൃത്താധ്യാപികയും മനസറിഞ്ഞു സഹായിച്ചപ്പോൾ എം.എസ്. ജീന കണ്ണൂരിലെത്തി. നാടോടിനൃത്തം അവതരിപ്പിച്ചു. ജീവിതത്തിൽ ആദ്യമായി സംസ്ഥാന തലത്തിൽ നാടോടിനൃത്തം അവതരിപ്പിക്കുന്നതിനു മുന്പു ഗുരുവിന്‍റെ കാൽതൊട്ടു വന്ദിക്
നാടോടി നൃത്തമായി പുറ്റിങ്ങൽ ദുരന്തം
കണ്ണൂർ: നിരവധി പേരുടെ ജീവൻ നഷ്ടമായ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം നാടോടിനൃത്ത വേദിയിൽ അവതരിപ്പിച്ചു ഗൗരി ഷൈൻ ആസ്വാദകരുടെ പ്രിയങ്കരിയായി. ഹൈസ്ക്കൂൾ വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തമത്സരത്തിൽ കോഴിക്കോട് പ്രസന്‍റേഷൻ സ്
അംഗവൈകല്യം മറന്ന് അരങ്ങ് നിറഞ്ഞ്...
കണ്ണൂർ: എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ മാറി നില്ക്കുന്നവരാണ് പലരും. എന്നാൽ ഇത്തരക്കാർ തിരുവനന്തപുരം അരുവിക്കര ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി എൽ.എസ്. ആതി
സൂര്യ തെളിയിച്ചു; വാക്കാണ് ഏറ്റവും വലിയ സത്യം
കണ്ണൂർ: ഹർജി നൽകിയശേഷം കമ്മീഷൻ മുമ്പാകെ അവളൊരുകാര്യംകൂടി പറഞ്ഞു. ഞങ്ങളെപോലെ ഇരകളായികൊണ്ടിരിക്കുന്ന പെണ്‍കുട്ടികൾക്കുവേണ്ടിയാണിത്. ഒരവസരം തന്നാൽ ഉറപ്പായും ആ സന്ദേശം ഞങ്ങൾ എല്
മികവുപ്രകടിപ്പിച്ചവർക്ക് സിനിമയിലേക്ക് അവസരമൊരുക്കും: സോഹൻ റോയ്
കണ്ണൂർ: കലോത്സവ വേദികളിലെ പ്രതിഭകൾക്ക് സിനിമയിലേക്ക് അവസരമൊരുക്കി ഹോളിവുഡ്സംവിധായകനും മലയാളിയുമായ സോഹൻ റോയ് കലോത്സവ നഗരിയിലെത്തി. രാമോജി ഫിലിംസിറ്റിയിൽ നടക്കുന്ന ഇൻഡി
സ്കൂൾ കലോത്സവം ഫോട്ടോഫിനിഷിലേക്ക്
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു തിരശീല വീഴാനിരിക്കെ സ്വർണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. 874 പോയിന്‍റോടെ പാലക്കാട് കപ്പിൽ മുത്തമിടാനുള്ള അ
ഇംഗ്ലീഷ് കവിതാരചനയിൽ താരമായി ഐവാ സാന്‍റി
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കവിതാരചനയിൽ ഭരണങ്ങാനം സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഐവാ സാന്‍റിക്ക് ഒന്നാം സ്ഥാനം.

ദീപിക കോട്ടയം യൂണിറ്റ് ഫിനാൻ
ഒടിഞ്ഞ കൈയുമായി പരിചമുട്ടുകളിയിൽ
കണ്ണൂർ: ഒടിഞ്ഞ കൈയുമായി കടുത്ത വേദന സഹിച്ചും ഹൈസ്കൂൾ വിഭാഗം പരിചമുട്ടുകളിയിൽ പങ്കെടുത്തു സ്കുളിലെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ഒമ്പതാം ക്ലാസുകാരൻ. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അശ്വവിൻ ശേഖറാ
പാട്ടറിയില്ല, കൊട്ടറിയില്ല: പക്ഷേ... ഇതുപോലൊരാൾ എവിടെയുണ്ട്‍?
കണ്ണൂർ: കൊട്ടുകാരനല്ല ഈ ആശാൻ. പക്ഷേ കൂട്ട് ചെണ്ടയോടും ചെണ്ടക്കാരോടുമാണ്. ചെണ്ടയിൽ ഒരു താളവും വായിക്കാനറിയില്ലെങ്കിലും എല്ലാം ഹൃദിസ്ഥമാണുതാനും. അതാണ് കൊയിലാണ്ടിക്കാരൻ രവീന്ദ്രനെന്ന, നാട്ടുകാരുടെയും കുട്ടികളുടെയും രവിയേട്ടൻ. ഇനി
നിറസാന്നിധ്യമായി കുഞ്ഞപ്പനാശാൻ
കണ്ണൂർ: പരിചമുട്ടുകളിയിൽ ആറു ടീമുകൾക്കു ഒറ്റ ആശാൻ. കോട്ടയം മണർകാട് സ്വദേശി കൊല്ലംപറമ്പിൽ കുഞ്ഞപ്പനാശാനാണ് പരിചമുട്ടുകളിയിലെ നിറസാന്നിധ്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷമ
മഞ്ജു കൈപിടിച്ചുയർത്തിയ മനുവിനു കണ്ണൂരിലും സഹായം
കണ്ണൂർ: അമ്മ വീട്ടുജോലിചെയ്തു കിട്ടുന്ന സമ്പാദ്യത്തിൽ നിന്നും നാണയത്തുട്ടുകൾ മാറ്റിവച്ചായിരുന്നു തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥി മനു ചിലങ്കയണിഞ്ഞത്.

രണ്ടു
"പുഴകൾ' നിറഞ്ഞൊഴുകി; കണ്ണൂർ ജനസാഗരമായി
കണ്ണൂർ: കണ്ണൂർ നഗരം ഇന്നലേയും മുൾമുനയിലായിരുന്നു. ഹർത്താലും പ്രതിഷേധവുമായിരുന്നില്ല വിഷയം. കലാസ്നേഹികളുടെ നഗരത്തിലേക്കുള്ള ഒഴുക്കാണു പോലീസിനേയും സംഘാടകരേയും മുൾ മുനയിലാക്കിയത്.
കണ്ണീരണിഞ്ഞ് നെൽബിൻ; അഭിനയമല്ലിത്, സ്വന്തംജീവിതം
കണ്ണൂർ: സ്വന്തം ജീവിതം വേദിയിലും പകർത്താനാണ് നെൽബിൻ ജോസിനിഷ്ടം. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഭാവ പ്രകടനങ്ങൾ മുഖത്ത് കൊണ്ടു വരേണ്ടതുമില്ല. അത്രമാത്രം തീവ്ര അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട് പാലക്കാട് മണ്ണാർക്കാട് ഡിഎച്ച്എസ് വിദ്യാ
പ്രിയങ്കരിയായ ഗോപിത
കണ്ണൂർ: ജപ്തി ഭീഷണി നേരിടുന്ന വീട്ടിൽ നിന്നും അധ്യാപകരുടെ സഹായത്തോടെ കലോത്സവത്തിനെത്തിയ വിദ്യാർഥിനി സദസിന്‍റെ പ്രിയങ്കരിയായി. ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ പങ്കെടുത്ത കോട്ടയം ജില്ലയിലെ വാഴൂർ എസ് വിആർവി എൻഎസ്എസ് സ്കൂളിലെ ഒന്പതാം
"ക്ടാങ്ങള് പൊളിച്ചൂലോ'...
പൂരങ്ങളുടെ നാട്ടിൽനിന്ന് നാടകവണ്ടിയുമായി വന്നിറങ്ങി സമ്മാനവുമായി മടങ്ങാനൊരുങ്ങുകയാണ് ഈ കുട്ടികൾ. കണ്ണൂരിൽവന്നിറങ്ങിയത് നാടകം കളിക്കാൻതന്നെയാണ്. കളിച്ച് സമ്മാനം മേടിക്കാനും. നാടകം കണ്ട ഏതൊരുതൃശൂർക്കാരനും തങ്ങളുടെ സ്വതസിദ്ധമായ ശൈയിൽത
ദീപിക സ്റ്റാളിൽ വൻ തിരക്ക്
കലോത്സവനഗരിയിൽ ദീപികരാഷ്‌ട്രദീപിക സ്റ്റാളിൽ നടപ്പാക്കിയ സമ്മാനപ്പെട്ടിയിൽ കൂപ്പണ്‍ നിക്ഷേപിക്കാൻ വൻതിരക്ക്. രണ്ടായിരത്തിലധികം കൂപ്പണുകളാണ് ദിവസവും സ്റ്റാളിൽ എത്തുന്നത്.

സൈക്കിൾ പ്യൂർ അഗർബത്തിയുമായി ചേർന്ന് നടപ്പാക്കുന്ന സ
ഒഴുകിയത് കലഹത്തിന്‍റെ പുഴ
കണ്ണൂർ: നിളയിൽ നിന്നും പെരിയാറിലേക്ക് ഇന്നലെ ഞങ്ങൾ വേഗത്തിൽ എത്തി. വിജനമായ പാതയിലൂടെയായിരുന്നു നദിയുടെ ഒഴുക്ക്. കഴിഞ്ഞ ദിവസംവരെ ഇവിടെ ഇങ്ങനെയായിരുന്നില്ല. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാ
പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം നാലു ദിനങ്ങൾ പിന്നിടുന്പോൾ സ്വർണ കപ്പിലേക്കുള്ള ദൂരത്തിൽ മലബാറിലെ ജില്ലകൾ തമ്മിലുള്ള മത്സരം കടുക്കുന്നു. പാലക്കാടും കോഴിക്കോടും തമ്മിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്. നൊടിയിട കൊണ്ടു ലീ
കണ്ണീർ മഴയത്തും കലയുടെ കുട ചൂടി...
കരിങ്കല്ലിനെപ്പോലും അലിയിക്കാൻ കരുത്തുണ്ട് കലയ്ക്ക്. പാറപോലെ ഉറച്ച ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടുന്ന ഒരു കലാകുടുംബം ഇതിനു സാക്ഷ്യം. നഷ്ടങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും കണ്ണീർമഴയിൽ കലാജീവിതത്തിന്‍റെ കുടചൂടുന്ന ഇതുപോലുള്ള കു
പാലക്കാടിനെ പിന്തള്ളി കോഴിക്കോട് മുന്നേറി
കണ്ണൂർ: നൃത്തവും നാദവും നിറഞ്ഞൊഴുകിയ കണ്ണൂരിലെ 'പുഴ'കളിൽ കാണികൾ ഓളം തീർത്തപ്പോൾ വേദികളിൽ ആഞ്ഞടിച്ച പാലക്കാടിനെ കടത്തിവെട്ടി കോഴിക്കോടൻ മുന്നേറ്റം. വിരൽത്തുമ്പിലും മിഴിക്കോണിലും നൃത്തദേവതയെ ആവാഹിച്ചെത്തിയ നർത്തകിമാർ അരങ്ങിൽ ആടിത്തിമിർത
വേദന സഹിച്ചും മാർഗംകളിയിൽ...
പൊട്ടലുള്ള കാലുമായി മാർഗംകളിയിൽ പങ്കെടുത്തു ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തതിന്‍റെ സന്തോഷത്തിലാണു വയനാട് ബത്തേരി അസംപ്ഷൻ ഹൈസ്കുളിലെ ഐന വർഗീസ്. ഐന വലതു കാലിൽ പൊട്ടലുള്ളതിന്‍റെ പേരിൽ മത്സരത്തിൽ നിന്നും പിൻമാറിയിരുന്നെങ്കിൽ അസംപ്ഷ
പെരിങ്ങോടന്‍മാര്‍ കരയാറില്ല; കൂട്ടിനുണ്ട് കൊട്ടും കുഴല്‍വിളിയും...
കണ്ണൂര്‍: പാണന്‍ ഇനിയും പാടും.വാള്‍ത്തലപ്പിലും വായ്ത്തലപ്പിലും അങ്കംജയിച്ച പെരിങ്ങോടരുടെ വീരേതിഹാസങ്ങള്‍. പക്ഷേ, ജീവിതം കരുപ്പിടിപ്പിക്കാന്‍ താളമേളങ്ങളെ ജീവശ്വാസമായി കരുതുന്ന പെരിങ്ങോടന്‍മാരുടെ കഥ എത്രപേര്‍ക്കറിയാം. കലോത്സവത്തിന്റെ നിറപ്പകിട്ടാര്‍ന്ന വേദികളില്‍ പഞ്ചവാദ്യത്തിലെ പെരിങ്ങോടന്‍ പെരുമ എന്
കോടതി തുണച്ചു, നന്ദകുമാര്‍ നേടി
കണ്ണൂര്‍: കോടതി വിധിയിലൂടെ കലോത്സവവേദിയിലെത്തിയ കര്‍ഷകന്റെ മകന് വിജയത്തിളക്കം. എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആര്‍. നന്ദകുമാറാണ് ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തിന് അര്‍ഹനായത്.

ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിഡിഇക്ക് പര
ഉറക്കമൊഴിച്ചും കലയെ നെഞ്ചേറ്റി കണ്ണൂര്‍
കണ്ണൂര്‍: കലയുടെ പൂമരം പൂത്തുലഞ്ഞപ്പോള്‍ ആദ്യ ദിവസം കണ്ണൂരിനു ലഭിച്ചത് ലാസ്യ താള ലയങ്ങളുടെയും ചടുലവേഗ നൃത്തങ്ങളുടെയും ആസ്വാദ്യ രാവ്. ഒരു പതിറ്റാണ്ടിനു ശേഷം കണ്ണൂര്‍ ആതിഥ്യമരുളുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനെ കലാസ്വാദകരായ കണ്ണൂര്‍ ജനത നെഞ്ചേറ്റിയ കാഴ്ചയാണ് ദൃശ്യമായത്. ഘോഷയാത്രയിലും തുടര
കാത്തിരിപ്പിനു വിരാമം, ചമഞ്ഞൊരുങ്ങി കണ്ണൂര്‍
കണ്ണൂര്‍: കലാപോരാട്ടത്തിനായുള്ള കാത്തിരിപ്പ് കഴിഞ്ഞു, കണ്ണൂരിന്റെ മണ്ണില്‍ കലയുടെ ലാവണ്യ ദീപ്തിയിലേക്കു കളിയരങ്ങുകള്‍ മിഴിതുറന്നു. തറികളുടേയും തിറകളുടേയും നാട്ടിലിനി കണ്ണും കരളും കവരുന്ന കലാവസന്തം. സ്വര്‍ണകിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ചൂടുപാറുന്ന ആറു പകലുകള്‍. ദൃശ്യശ്രാവ്യ കലകളുടെ നിലാവു പ
അറിയാം, കലയ്ക്കൊപ്പം രുചിയും
കല ആസ്വദിക്കാൻ എത്തുന്നവർക്ക് കണ്ണൂരിന്‍റെ രുചിയും ആസ്വദിച്ചു മടങ്ങാം. തലശേരി ദം ബിരിയാണിയും ആട്ടിൻതലയും മീൻതലയും ഞണ്ടുമസാലയും ചെമ്മീൻ വരട്ടിയതും എളന്പക്കയും കല്ലുമ്മക്കായും മട്ടൻ ഫ്രൈയും ബീഫ് ഫ്രൈയും ലിവർ ഫ്രൈയും... ഇങ്ങനെ പോകുന്ന
ഗതാഗത ക്രമീകരണങ്ങൾ
തളിപ്പറന്പ് ഭാഗത്തുനിന്നു തലശേരി ഭാഗത്തേക്കു പോകേണ്ട ചരക്കു വാഹനങ്ങൾ ഇരിക്കൂർ മന്പറം വഴിയും തലശേരിയിൽനിന്നു തളിപ്പറന്പ് ഭാഗത്തേക്കു പോകേണ്ട ചരക്കു വാഹനങ്ങൾ തിരിച്ചും ഇതേവഴി പോകണം.

തളിപ്പറന്പ് ഭാഗത്തുനിന്നും തലശേരി ഭാഗത്തേ
ഇവിടെമാത്രം പാർക്കിംഗ്
എസ്എൻ കോളജ് ഗ്രൗണ്ടും എസ്എൻ ട്രസ്റ്റ് സ്കൂൾ ഗ്രൗണ്ടും, താഴെചൊവ്വ പഴയ ദേശീയപാതയുടെ വശങ്ങൾ, പാതിരിപ്പറന്പ് ഗ്രൗണ്ട് മേലെചൊവ്വ, മുഴത്തടം ഗവ. യുപി സ്കൂൾ, തായത്തെരു റോഡ് ചന്ദ്രിക പത്രം ഓഫീസിനു മുൻവശം സ്വകാര്യ സ്ഥലം, ദിനേശ് ഓഡിറ്റോറിയ
കാണാം, ഹരിതോത്സവം
കേരളത്തിനു കണ്ണൂർ എന്നും മാതൃകയാണ്. നേരത്തെ ജനങ്ങളുടെ കൂട്ടായ്മയിലൂന്നിയുള്ള ശ്രമദാനത്തിലൂടെ വികസന പദ്ധതികൾ നടപ്പാക്കി കല്യാശേരി പഞ്ചായത്തും മാങ്ങാട് കെഎപി നാലാം ബറ്റാലിനും കല്യാശേരി, മാങ്ങാട് മോഡലുകൾ നാടിനു സംഭാവന ചെയ്തു. 2015ൽ ക
ഭക്ഷണം ഇലയിൽ; ബോൾ പേന പുറത്ത്
കലോത്സവ നഗരിയിൽ വെള്ളത്തിന്‍റെ ദുരുപയോഗം പൂർണമായും തടയും. നേരത്തെ ഭക്ഷണം സ്റ്റീൽ പ്ലേറ്റുകളിൽ നൽകാനായിരുന്നു തീരുമാനിച്ചതെങ്കിലും നൂറുകണക്കിന് പ്ലേറ്റുകൾ പലപ്പോഴായി കഴുകേണ്ടിവരുന്നത് വലിയതോതിൽ ജലഉപയോഗത്തിന്ഇടയാക്കുമെന്
മികച്ച പ്രതിഭകൾക്കുള്ള മെമന്‍റോ ഒഴിവാക്കി; കാഷ് അവാർഡ് തുടരും
തൃശൂരിൽ നടന്ന 52ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുതൽ കഴിഞ്ഞ വർഷം വരെ ഏറ്റവും മികവു പ്രകടിപ്പിച്ച പ്രതിഭകൾക്കു നല്കിയിരുന്ന മെമന്‍റോ ഇത്തവണ ഒഴിവാക്കി. എ ഗ്രേഡിൽ ഏ
കണ്ണെഴുതി കണ്ണൂർ, ഇന്നു തുടക്കം
കാത്തിരിപ്പ് അവസാനിച്ചു, കൗമാരകലാ മാമാങ്കത്തിന് ചരിത്രമുറങ്ങുന്ന കണ്ണൂരിൽ ആരവമായി. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ "നിള'യിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന
കണ്ണൂര്‍ അണിഞ്ഞൊരുങ്ങി; കൗമാരപ്രതിഭകളെ വരവേല്‍ക്കാന്‍
പത്തുവർഷങ്ങൾക്കു ശേഷം കണ്ണൂരിലേക്കു വിരുന്നെത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ പ്രബുദ്ധതയ്ക്കൊപ്പം കലാസാസ്കാരിക രംഗങ്ങളിലും പൈതൃകം കാത്തുസൂക്ഷിക്കുന്ന കണ്ണൂരിലെ കലാസ്വാദകർ തികഞ്ഞ ആവേശത
അനര്‍ഘയുടെ കത്ത് ഫലംകണ്ടു; കലോത്സവം വിജിലൻസ് നിരീക്ഷിക്കും
തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിലെ അപ്പീലുകൾ നീതിപൂർവകമായി തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പിനു മുഖ്യമന്ത്രി നിർദേശം നൽകി. കലോത്സവവേദികളിലെ കൈയാങ്കളി ഇല്ലാ
ഘോഷയാത്ര കെങ്കേമമാകും
ഘോഷയാത്രയിൽ വിവിധ സ്കൂളുകൾ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ 40 ഓളം ഫ്ളോട്ടുകളാണ് അണിനിരക്കുക. കൂടാതെ ശുചിത്വമിഷൻ, യുവജനക്ഷേമ വകുപ്പ്, ഫോക് ലോർ അക്കാദമി തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ ഫ്ളോട്ടുകളും ഉണ്ടാകും. ഒപ്പം നാടൻകലക
കലയുടെ രുചിയിൽ പഴയിടം; ഒരുകോടിയിലേക്ക് ഒരുചുവട്
സ്കൂൾ കലോത്സവത്തിൽ പാചകം ഒരു മത്സരയിനമല്ല. ആയിരുന്നെങ്കിൽ വർഷങ്ങളായി കിരീടം കോട്ടയം ജില്ലയ്ക്കായിരിക്കുമെന്നു തീർച്ച. കലോത്സവമെന്ന പേരിനൊപ്പം കോട്ടയം ഉഴവൂർ കുറിച്ചിത്താനം സ്വദേശിയായ പഴയിടം മോഹനൻ നന്പൂതിരിയുടെ പേരു ചേർത്തു
മികച്ച നടനും നടിക്കും പി.ജെ. ആന്‍റണി അവാർഡ്
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ നാടകമത്സരത്തിലെ മികച്ച നടനും നടിക്കും ഭരത് പി.ജെ. ആന്‍റണി നാടക അഭിനയ പ്രതിഭാ അവാർ
സ്വർണക്കപ്പിനു കണ്ണൂരിൽ ഉജ്വല വരവേൽപ്പ്
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളാകുന്ന ജില്ലയ്ക്കു സമ്മാനിക്കാനുള്ള 117.5 പവനിൽ തീർത്ത സ്വർണക്കപ്പ് കണ്ണൂരിലെത്തിച്ചു. ജില്ലാ അതിർത്തിയായ മാഹിപ്പാലത
കലയുടെ പൂമരമൊരുങ്ങി; തിങ്കളാഴ്ച അരങ്ങുണരും
തറികളുടെയും തിറകളുടെയും നാട്ടിൽ കലയുടെ പൂമരമൊരുങ്ങി. ഇനി കാത്തിരിപ്പില്ല. കലാപ്രതിഭകളെ വരവേല്ക്കാനുള്ള അവസാനവട്ട തയാറെടുപ്പുകൾ മാത്രം. 57ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിനു നാളെ അരങ്ങുണരുന്നതോടെ കണ്ണൂരിന് ഇനി ഉറക്കമില്ലാത്ത ഏഴു രാപ്പക
ഇനി രണ്ടു നാൾ; ഘോഷയാത്രയിൽ 5,000 പേർ
കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയ്ക്കു തുടക്കം കുറിച്ചു 16 ന് നടക്കുന്ന ഘോഷയാത്രയിൽ 5000 ത്തിലധികം കലാപ്രതിഭകൾ അണിനിരക്കും. ജില്ലയിലെ വിവിധ സ്കൂളുകളെ
പഴുതടച്ച സുരക്ഷ ഏർപ്പെടുത്തി പോലീസ്
കണ്ണൂർ ആതിഥേയത്വം വഹിക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വേദികൾക്കു സമീപവും വേദികളിലേക്ക് കടന്നുവരുന
കലോത്സവത്തിന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര
കണ്ണൂർ: തെയ്യങ്ങളുടേയും തിറകളുടേയും നാട്ടിലേക്കു പതിറ്റാണ്ടിനുശേഷമെത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ വരവറിയിച്ചു കണ്ണൂരിൽ വിളംബര ഘോഷയാത്ര. പെരുമ്പറ
സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14 ന്
അമ്പത്തേഴാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്കുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14നു നടക്കും.

ഉച്ചയ്ക്ക് ഒന്നിനു മാഹിപ്പാലത്തില്‍ നിന്നു സംഘാടകസമിതി ചെയര്‍മാന്‍ തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു 1.30 ന് സൈദ
സുരക്ഷിത ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ സമയത്ത് കണ്ണൂരിലെത്തുന്നവര്‍ക്കു ശുചിയായതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച മാത്രം 20 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മൂന്നു സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. മറ്റു സ്ഥാപനങ്ങളില്‍ കണ്ട പോരായ്മകള്‍
കലോത്സവത്തിന്റെ വരവറിയിച്ചു കൂട്ടയോട്ടം
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ഥം കൂട്ടയോട്ടം നടത്തി. മുനിസിപ്പല്‍ ഹൈസ്‌കൂളില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കലോത്സവ സബ്കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ കൂട്ടയോട്ടത
ഇത്തവണ മത്സരമല്ല, ഉത്സവം: വിദ്യാഭ്യാസമന്ത്രി
കണ്ണൂര്‍: കേരള സ്‌കൂള്‍ കലോത്സവം ഇത്തവണ മുതല്‍ മത്സരമല്ല, ഉത്സവമായാണു നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്.

സ്‌കൂള്‍ കലാമേളകളെ മത്സരങ്ങള്‍ക്കുള്ള ഇടമായല്ല, ഉത്സവവേദിയായാണു ജനങ്ങള്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന സ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.