• Logo

Allied Publications

Australia & Oceania
നവോദയ ഓസ്ട്രേലിയയുടെ മുന്നേറ്റത്തിന് ആശംസകളുമായി എം.വി ഗോവിന്ദൻ മാസ്റ്റർ
Share
മെൽബണ്‍: ഓസ്ട്രേലിയയിലെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രവർത്തനം തുടങ്ങിയ
മതേതര സാംസകാരിക സംഘടനയായ നവോദയ ഓസ്ട്രേലിയ്ക്ക് എം.വി ഗോവിന്ദൻ മാസ്റ്ററുടെ ആശംസകൾ. ലോകത്തിന്‍റെ എല്ലാ കോണിലും ഉള്ള മലയാളികൾ മതേരതര പുരോഗമന ആശയങ്ങൾ സാമൂഹിക സാംസ്കാരിക അവബോധത്തെ അടിസ്ഥാനപെടുത്തി അവർ ജീവിക്കുന്ന മേഖലയിൽ ഫലപ്രധമായി ഇടപെട്ടു കൊണ്ടിരിക്കണം.

ജീവിത സാഹചര്യത്തിൽ പ്രവാസിയായ മലയാളി അവരുടെ പുരോഗമന കാഴ്ചപ്പാട് ഉയർത്തി പിടിക്കുന്നത് അഭിനന്ദഹാർമാണ്. ലോകത്ത് ഇന്ത്യക്ക് മാതൃകയായ കേരള മോഡൽ വികസന തിരുത്തു ഇടതുപക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുത്തതാണ്. അതിനു ശക്തിപകരാൻ ഇത്തരം സാംസകാരിക കൂട്ടായ്മകൾക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ

‌സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ.
സിംഗപുർ: സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ. എം.
തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി ഇപ്സ്‌വിച്ച് റീജിയണൽ കമ്മിറ്റി.
ഇപ്സ്‌വിച്ച്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്‍
ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ.
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സാംസ്‌കാരിക പരിപാടികളോടെ ഓ
എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്‍വേലിൽ.
മെല്‍ബണ്‍: എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്‍വേല്‍ കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേ
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; 11,000 പേരെ ഒഴിപ്പിച്ചു.
മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്നു 11,000 പേരെ ഒഴിപ്പിച്ചു.