• Logo

Allied Publications

Europe
പീജ്ഡിമോന്‍റ് ബൽജിയത്ത് അഭയാർഥിത്വം തേടില്ല
Share
ബ്രസൽസ്: പുറത്താക്കപ്പെട്ട കാറ്റലോണിയൻ പ്രസിഡന്‍റ് കാൾസ് പീജ്ഡിമോന്‍റ് ബെൽജിയത്തിൽ രാഷ്ട്രീയം അഭയം തേടുമെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. പുറത്താക്കെപ്പെട്ട മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെയും കൂട്ടിയാണ് അദ്ദേഹം ബെൽജിയത്തിലെ ബ്രസൽസിലെത്തിയിരിക്കുന്നത്. എന്നാൽ, ഈ യാത്ര അഭയം തേടിയല്ലെന്ന് അദ്ദേഹം പറയുന്നു.

വിഘടനവാദവും അട്ടിമറിയും അടക്കമുള്ള കടുത്ത കുറ്റങ്ങളാണ് സ്പാനിഷ് സർക്കാർ പീജ്ഡിമോന്‍റിനു മേൽ ചുമത്താൻ ഉദ്ദേശിക്കുന്നത്. ഇതെത്തുടർന്നാണ് അദ്ദേഹം ബ്രസൽസിലേക്കു കടന്നത്. എന്നാൽ, താൻ നിയമത്തിൽ നിന്ന് ഒളിച്ചോടുകയല്ലെന്നും, സ്വതന്ത്രമായി സംസാരിക്കാനുള്ള അവസരത്തിനാണ് ഇവിടെയെത്തിയിരിക്കുന്നതെന്നും പീജ്ഡിമോന്‍റ് അവകാശപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകര
റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ; കാലാവസ്ഥാ വ്യതിയാനം ജര്‍മനിയെ ബാധിച്ചു.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മ്മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ