• Logo

Allied Publications

Europe
യൂറോപ്പിലാകമാനനം തീവ്ര വലതുപക്ഷം വേരുറപ്പിക്കുന്നു
Share
ബ്രസൽസ്: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നടന്ന ഏറ്റവും പുതിയ തെരഞ്ഞെടുപ്പുകളിലെല്ലാം തീവ്ര വലതുപക്ഷ പാർട്ടികൾ നടത്തിയിരിക്കുന്നത് വൻ മുന്നേറ്റം. ഓസ്ട്രിയയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റത് തലനാരിഴയ്ക്ക്. ജർമൻ പാർലമെന്‍റിൽ ചരിത്രത്തിലാദ്യമായി അവർ പ്രാതിനിധ്യമുറപ്പിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനം വരെയെത്തിയ പ്രകടനമാണ് തീവ്ര വലതുപക്ഷക്കാർ നടത്തിയത്.

ഓസ്ട്രിയയിൽ യൂറോ വിരുദ്ധ ഫ്രീഡം പാർട്ടിഭരണ പങ്കാളിത്തവും നേടിക്കഴിഞ്ഞു. 1956ൽ മുൻ നാസികൾ ചേർന്ന് രൂപീകരിച്ച ഈ പാർട്ടി യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള വലതുപക്ഷ പാർട്ടികളിലൊന്നാണ്.

നെതർലൻഡ്സിൽ ഗീർട്ട് വൈൽഡേഴ്സിന്‍റെ ഫ്രീഡം പാർട്ടി കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുകളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട്, പാർലമെന്‍റിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി മാറി. ഹംഗറിയിൽ ജോബിക് എന്ന പാർട്ടിയാണ് പാർലമെന്‍റിലെ രണ്ടാമത്തെ വലിയ കക്ഷി.

ഇറ്റലിയിൽ നോർത്തേണ്‍ ലീഗാണ് വലതുപക്ഷത്തിന്‍റെ പതാകയേന്തുന്നത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അവർ നേടിയത് 18 സീറ്റ്. ഗ്രീസിൽ നിയോ നാസികളായ ഗോൾഡൻ ഡോണ്‍ പാർലമെന്‍റിൽ മൂന്നാം സ്ഥാനത്താണ്. സ്വീഡനിൽ നിയോ നാസി പ്രസ്ഥാനത്തിൽ വേരുകളുള്ള ഡെമോക്രാറ്റ്സ് പാർട്ടി മൂന്നാമത്തെ വലിയ കക്ഷിയാണിപ്പോൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ