• Logo

Allied Publications

Europe
ജർമൻ ജയിംസ് ബോണ്ടിന് രണ്ടുവർഷം തടവ്
Share
ബെർലിൻ: ജർമനിയിലെ ഏറ്റവും പ്രമുഖനായ സീക്രട്ട് ഏജന്‍റുമാരിൽ ഒരാളായിരുന്ന വെർണർ മോസിന് ബോഹും ജില്ലാ കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചു. ജർമൻ ജയിംസ് ബോണ്ട് എന്നറിയപ്പെടുന്ന മോസ്, 2002 മുതൽ 2011 വരെ വിദേശ ബാങ്കുകളിൽ 15 മില്യൻ യൂറോ നിക്ഷേപിച്ച് നികുതി വെട്ടിപ്പു നടത്തിയെന്നാണ് കേസ്. 23 ലക്ഷം യൂറോയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

തടവ് ശിക്ഷ കൂടാതെ രണ്ടുലക്ഷം യൂറോ സന്നദ്ധ പ്രവർത്തനങ്ങൾക്കു സംഭാവന നൽകാനും കോടതി നിർദേശിച്ചു. ആറു വർഷവും മൂന്നു മാസവും തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂട്ടർമാരുടെ ആവശ്യം. ക്രിമിനൽ പ്രവർത്തനങ്ങൾ വെളിച്ചത്തെത്തിക്കുക വഴി രാജ്യത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതെന്ന് കോടതി.

ഇപ്പോൾ 77 വയസുള്ള മോസ്, മുൻപ് മാർപാപ്പയെ വിഷം കൊടുത്തു കൊല്ലാനുള്ള ശ്രമം പരാജയപ്പെടുത്താൻ സഹായിച്ചിരുന്നു. കൊളോണ്‍ കത്തീഡ്രലിൽ നിന്നു മോഷ്ടിക്കപ്പെട്ട നിധി തിരിച്ചുപിടിക്കുന്നതിനു പിന്നിലും അദ്ദേഹത്തിന്‍റെ അന്വേഷണമായിരുന്നു. ജർമനിയിലെ അണ്ടർ കവർ ഏജന്‍റായിരുന്ന മോസിന്‍റെ കേസ് കോടതിയിൽ എത്തിയത് കഴിഞ്ഞ ഒരുവർഷമായി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ