• Logo

Allied Publications

Europe
സാഹിത്യത്തിലെ നൊബേൽ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറെയ്ക്ക്
Share
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഇത്തവണത്തെ നോബൽ സമ്മാനം ബ്രിട്ടീഷുകാരനായ കാസുവോ ഇഷിഗുറോ കരസ്ഥമാക്കി. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ 1989 ൽ മാൻബുക്കർ പുരസ്കാരം നേടിയിട്ടുണ്ട്. മുൻപ് നാലുതവണ മാൻബുക്കർ പുരസ്കാരത്തിനായി ഇഷിഗുറോയെ നാമനിർദേശം ചെയ്യപ്പെട്ടവെങ്കിലും 1989ലാണ് അത് പൂവണിഞ്ഞത്. അതും ന്ധദി റിമെയ്ൻസ് ഓഫ് ദി ഡേന്ധഎന്ന നോവലാണ് അദ്ദേഹത്തിന് ബുക്കർപുരസ്കാരം നേടിക്കൊടുത്തത്. ഡബ്ലിൻ എയർപോർട്ടിൽ വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇഷിഗുറോയെത്തേടി നോബേൽ പുരസ്കാരം എത്തിയത്. 832,000 പൗണ്ടാണ് പുരസ്ക്കാരത്തുക.

വലിയ വൈകാരിക ശക്തികളടങ്ങിയ നോവലുകളുടെ കർത്താവാണ് ഇഷിഗുറോ. അദ്ദേഹത്തിന്‍റെ വൈകാരിക ശക്തിയും ബൗദ്ധിക ജിജ്ഞാസയും ചില സമയങ്ങളിലെ പ്രവൃത്തി സമയങ്ങളിൽ ഉയരുന്ന വെല്ലുവിളിയും അദ്ദേഹത്തിന്‍റെ നോവലുകളിൽ ആഴ്ന്നിറങ്ങുന്നു. അദ്ദേഹം തികച്ചും സത്യസന്ധതയുടെ ഒരു എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെ സമകാലിക ഇംഗ്ലീഷ് എഴുത്തുകാരിൽ അദ്ദേഹത്തെ ജനകീയനും പ്രമുഖനുമാക്കുന്നുവെന്ന് മുൻബുക്കർ പ്രൈസ് ജേതാവും ഇന്ത്യൻ വംശജനുമായ സൽമാൻ റുഷ്ദി അഭിപ്രായപ്പെട്ടു.

വൈകാരിക ശക്തി നിമിത്തം അദ്ദേഹം നോവലിലൂടെ വായനക്കാരോട് പതിവായി പ്രതികരിക്കുന്നു എന്നതുകൊണ്ടുതന്നെ ലോകമെന്പാടും അദ്ദേഹത്തെ സാഹിത്യ കൃതികളിലൂടെ കാണുന്നു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലായിരുന്നു പഠനം. 19982 ലാണ് ആദ്യനോവൽ പുറത്തിറങ്ങുന്നത്. ഏഴ് നോവലുകൾ രചിച്ചിട്ടുണ്ട്. നാൽപതോളം ഭാഷകളിലേക്ക് ഇവ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി ചെറുകഥകളുടെയും കർത്താവായ ഇദ്ദേഹം നാലു സിനിമകൾക്ക് തിരക്കഥയും തയാറാക്കിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിൽ കരിഞ്ഞൊടുങ്ങിയ 1954 ൽ നാഗസാക്കിയിലാണ് ഇഷിഗുറോയുടെ ജനനം. ഇഷിഗുറോയ്ക്കു അഞ്ചു വയസുള്ളപ്പോൾ ജ·നാട് ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിതാണ് അദ്ദേഹത്തിന്‍റെ കുടുംബം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.