• Logo

Allied Publications

Europe
ചികിത്സയുടെ മറവിൽ ജർമൻ കരിഞ്ചന്തയിൽ ചാകരക്കൊയ്ത്ത്
Share
ബെർലിൻ: വർധിച്ച കുടിയേറ്റവും അഭയാർഥി പ്രവാഹവും കാരണം ജർമനിയിലെ ചികിത്സയുടെ കരിഞ്ചന്ത നടത്തിപ്പുകാർക്ക് ചാരകക്കൊയ്ത്ത്. രാജ്യം വിട്ട് ഓടിവരുന്നവരും നിയമപരമായി തന്നെ കുടിയേറുന്നവരുമെല്ലാം അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെയാണ് ഇവർ പ്രധാന കച്ചവടച്ചരക്കായി കാണുന്നത്.

അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും ദേശീയ ഹെൽത്ത് ഇൻഷുറൻസ് ആയി വരുന്നതു വരെയുള്ള കാലയളവിൽ ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ പരമാവധി ചൂഷണം ചെയ്യുന്ന സംഘങ്ങൾ വ്യാപകമായി വരുന്നു.

ചികിത്സ മാത്രമല്ല, മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക് പരിഹാരമെന്ന നിലയിൽ വിവിധ ലഹരി പദാർഥങ്ങൾ വിൽക്കുന്നവരും ഏറി വരുകയാണ്. മാനസികാരോഗ്യ വിദഗ്ധനെ കാണണമെങ്കിൽ ഒരു വിദേശിക്ക് ജർമനിയിൽ മൂന്നു മാസം വരെ കാത്തിരിക്കേണ്ടി വരുന്നു എന്നാണ് കണക്ക്. ഈ സാഹചര്യമാണ് പലരും മുതലെടുക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.