• Logo

Allied Publications

Europe
വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ പങ്കിട്ടു
Share
സ്റ്റോക്ക്ഹോം: ഇക്കൊല്ലത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ നൊബേൽ പുരസ്കാരം പങ്കിട്ടത്. ജെഫ്രി സി ഹാൾ(മൈൻ യൂണിവേഴ്സിറ്റി), മിഷായേൽ റോസ്ബാഷ്(ബ്രാൻഡീസ് സർവകലാശാല), മൈക്കിൽ ഡബ്ള്യു യംഗ്(റോക്ഫെല്ലർ യൂണിവേഴ്സിറ്റി) എന്നിവരാണ് പുരസ്കാരം നേടിയത്.

ബയോളജിക്കൽ ക്ലോക്ക് (molecular mechanisms cotnrolling circadian rhythms/ in other words, the 24 hour body clock)അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കാണ് ഇവർ പുരസ്കാരം കരസ്ഥമാക്കിയത്. അതായത് മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാരത്തിന്‍റെ പ്രവർത്തനങ്ങളുടെ ചുരുളഴിയ്ക്കുന്ന കണ്ടുപിടുത്തമാണ് മൂവരും കൂടി ചെയ്തത്. ഇതിന്‍റെ ചുറ്റുപാടുകൾക്കനുസരിച്ച് ഓരോ സസ്യങ്ങളും, ജന്തുജാലങ്ങളും തങ്ങളുടെ ജൈവഘടികാരം ഒരുക്കുന്നതിന്‍റെ ത·ാത്രാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണം ഒടുവിൽ മൂവർക്കും നോബേൽ സമ്മാനവും നേടിക്കൊടുത്തു.11 ലക്ഷം ഡോളറാണ് പുരസ്കാര സമ്മാനമായി നൽകുന്നത്.

നാം അറിയാതെ നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനമാണ് ജൈവഘടികാരത്തിന്‍റെ പ്രവർത്തനങ്ങൾ എന്നു വിശേഷിപ്പിയ്ക്കുന്നത്. അതാവട്ടെ രാത്രിക്കും പകലിനുമനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും ഉണ്ടാകുന്നുണ്ടുതാനും. ഇതിനനുസരിച്ച് ഓരോ മനുഷ്യനും മൃഗവും സസ്യവും അതിന്‍റെ ശാരീരിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതും സ്വയമേയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.