• Logo

Allied Publications

Europe
ജർമനിയിൽ ആദ്യത്തെ സ്വവർഗ വിവാഹം നടന്നു
Share
ബെർലിൻ: ജർമനിയിലെ ബർലിനിൽ സ്വവർഗാനുരാഗികൾ തമ്മിലുള്ള സിവിൽ വിവാഹം നടന്നു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യം നടന്ന സ്വവർശ വിവാഹം ദന്പതികളും സുഹൃത്തുക്കളും ആഘോഷമാക്കുകയും ചെയ്തു. ബർലിനിലെ ഷോണ്‍ബെർഗ് ടൗണ്‍ ഹാളിലായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. വിവാഹാടയാളമായി ഇരുവരും മോതിരം കൈമാറി രജിസ്റ്ററിൽ ഒപ്പുവെയ്ക്കുകയാണുണ്ടായത്. പൂക്കളാൽ അലംകൃതമായിയുന്നു രജിസ്ട്രാഫീസ്. ബർലിൻ കൂടാതെ ഹാംബുർഗ്, ഹാനോവർ തുടങ്ങിയ നഗരങ്ങളിലെ രജിസ്ട്രാർ ഓഫീസുകളും സ്വവർഗ്ഗ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

അറുപതുകാരനായ ബോഡോ മെൻഡെയും, അന്പത്തൊന്പതുകാരനായ കാൾ ക്രെയിലെയുമാണ് സിവിൽ നിയമപ്രകാരം ഒക്ടോബർ ഒന്നിന് വിവാഹിതരായത്.

ഇവരുടെ വിവാഹത്തോടെ ജർമനിയിൽ ദന്പതികൾക്കു സർക്കാർ നൽകുന്ന നികുതിയുൾപ്പടെയുള്ള എല്ലാ അവകാശങ്ങളും, ഒപ്പം ദത്തെടുക്കൽ പോലുള്ള എല്ലാ നിയമ പരിരക്ഷയും ലഭിയ്ക്കുമെന്നും അവർ വ്യക്തമാക്കി. ഞായറാഴ്ച ഒഴിവുദിനമായിട്ടും സർക്കാർ രജിസ്ട്രേഷൻ ഓഫീസ് ഇവർക്കായി തുറന്ന് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

2001 മുതൽ ജർമനിയിൽ സ്വവർഗ്ഗാനുരാഗികൾക്ക് ഒരുമിച്ചു ജീവിയ്ക്കാനും പൊതുസ്ഥലങ്ങളിൽ പ്രവർത്തിയ്ക്കാനും സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ദന്പതികൾക്കു ലഭിയ്ക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നുള്ള നിയമം പ്രാബല്യത്തിലാക്കിയത്. ഈ വർഷം ജൂണിലാണ് ഈ വിഷയം മെർക്കൽ സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച് വോട്ടിനിട്ട് പാസാക്കി നിയമ പ്രാബല്യം നൽകിയത്.

സ്വവർഗ്ഗ വിവാഹം നടപ്പിലാക്കിയ യൂറോപ്പിലെ പതിനഞ്ചാമത്തെ രാജ്യമാണ് ജർമനി. ലോകത്തിലാദ്യമായി നെതർലൻഡ്സാണ് സ്വവർഗ്ഗവിവാഹം നിയമത്തിലൂടെ അംഗീകരിച്ച രാജ്യം. തുടർന്ന് ബെൽജിയം, ഡെൻമാർക്ക്, ഫിൻലാന്‍റ്, ഫ്രാൻസ്, ഈസ്ലാന്‍റ്, അയർലണ്ട്, ലക്സംബർഗ്, നോർവെ, പോർച്ചുഗൽ, സ്പെയിൻ സ്വീഡൻ എന്നീ രാജ്യങ്ങൾ ഡച്ചുകാരുടെ പാത പിന്തുടർന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട