• Logo

Allied Publications

Europe
വാർധക്യ ദാരിദ്യ്രം: മെർക്കലിനു നേരെ രോഷപ്രകടനം
Share
ബർലിൻ: വോട്ടർമാരെ നേരിൽ കാണുന്ന ടിവി ഷോയ്ക്കിടെ ചാൻസലർ അംഗല മെർക്കലിനു നേരേ വനിതയുടെ രോഷ പ്രകടനം. വാർധക്യത്തിലെ ദാരിദ്യ്രമാണ് പ്രകോപനം. കിട്ടുന്ന പെൻഷൻ ഒന്നിനും തികയുന്നില്ലെന്നായിരുന്നു അവരുടെ പരാതി.

ഓസ്ട്രിയയിലെ സിറ്റിസൻസ് ഇൻഷുറൻസ് സ്കീം പോലുള്ള പദ്ധതികളാണ് ജർമനിക്ക് ആവശ്യമെന്നും പെട്ര വോഗൽ എന്ന സ്ത്രീ ചാൻസലറോട് അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ ക്ലീനറാണ് പെട്ര. ട്രേഡ് യൂണിയനിലും സജീവ പ്രവർത്തകയാണ്.

നാൽപ്പതു വർഷം ജോലി ചെയ്ത് വിരമിക്കുന്പോൾ തനിക്കു കിട്ടാൻ പോകുന്ന പ്രതിമാസ പെൻഷൻ 654 യൂറോ മാത്രമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ നിന്നു വേണം ഹെൽത്ത് ഇൻഷുറൻസിലേക്കും തുക അടയ്ക്കാൻ. ജർമനി ലോകത്തെ ഏറ്റവും സന്പന്നമായ രാജ്യമായിരുന്നിട്ടും വാർധക്യ ദാരിദ്യ്രം നിർമാർജനം ചെയ്യാൻ സാധിക്കാത്തതെന്താണെന്നും അവർ ചോദിച്ചു.

ഓസ്ട്രിയൻ പെൻഷൻ സന്പ്രദായം മികച്ചതാണെന്നു മെർക്കൽ സമ്മതിക്കുകയും ചെയ്തു. ജർമനിയിലെ സർക്കാർ പിന്തുണയുള്ള സ്വകാര്യ പെൻഷൻ സ്കീം ഉപയോഗിക്കാമല്ലോ എന്ന നിർദേശവും അവർ മുന്നോട്ടു വച്ചു. എന്നാൽ, അതനുസരിച്ച് 1050 യൂറോ നൽകാനുള്ള ശേഷി തന്നെപ്പോലുള്ളവർക്ക് ഇല്ലെന്നായിരുന്നു പെട്രയുടെ മറുപടി. ഇതിനു മറ്റു ചില സ്ത്രീകളുടെ പിന്തുണയും കിട്ടി. ഈ മാസം 24 നാണ് തെരഞ്ഞെടുപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ