• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ കേളി ഓണം സെപ്റ്റംബർ 16ന് ശനിയാഴ്ച
Share
സൂറിച്ച്. സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി വിപുലമായി ഒരുക്കുന്ന പത്തൊന്പതാമത് ഓണാഘോഷം സെപ്റ്റംബർ 16ന് ശനിയാഴ്ച. സൂറിച്ചിൽ വിശാലമായ ഹെസ്ലി ഹാളിലാണ് ഓണാഘോഷപരിപാടികൾ അരങ്ങേറുക.

എന്നും രുചിക്കൂട്ടിന്‍റെ ഓണസദ്യ ഒരുക്കുന്ന കേളിയുടെ ഓണസദ്യ പ്രശംസനീയമാണ്. തൂശനിലയിൽ വിളന്പുന്ന വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം സമ്മേളനവും കലാസന്ധ്യയും അരങ്ങേറും. പൊതുസമ്മേളനത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായ മുരളി തുമ്മാരുകുടി മുഖ്യാതിഥി ആയിരിക്കും.

സ്വിറ്റ്സർലൻഡിലെ തന്നെ പ്രതിഭ ടിൽജ പാറപ്പുറം നൂറിൽപരം കുമാരീ കുമാര·ാരെ അണിനിരത്തി അണിയിച്ചൊരുക്കുന്ന നൃത്ത്യശിൽപത്തോടെ കലാസന്ധ്യക്ക് തുടക്കം കുറിക്കും. മലയാളത്തിന്‍റെ മണിമുത്ത് അപർണാ ബാലസുബ്രഹ്മണ്യം പിന്നണി ഗായകരായ ഫ്രാങ്കോ, അനൂപ് കൂടാതെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ രാധിക തുടങ്ങിയവർ ഒരുക്കുക്കുന്ന ഗാനവിസ്മയവും ഉണ്ടായിരിക്കും.

സ്വിറ്റ്സർലൻഡിലെ തന്നെ കർഷകർ ഒരുക്കുന്ന കാർഷികമേള കേളി ഓണത്തിന്‍റെ പ്രത്യേകത കൂടിയാണ്. ജൈവ കാർഷികോൽപന്നങ്ങളുടെ വില്പനയും പ്രദർശന പവിലിയനിൽ ഉണ്ടായിരിക്കുന്നതാണ്.

രണ്ടു പതിറ്റാണ്ടുകളായി ഓണവും പുറമെ കലാമേളയെന്ന യുവജനോത്സവും സാമൂഹ്യസേവനവും യൂറോപ്പിലെ മലയാളം ലൈബ്രറിയും നടത്തുന്ന കേളി ഏറ്റവും നല്ല പ്രവാസി സംഘടനയ്ക്കുള്ള അവാർഡും നേടിയിട്ടുണ്ട്. കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന തുക മുഴുവനും കേരളത്തിലെ സാമൂഹ്യ സേവന രംഗത്ത് വിനിയോഗിക്കുന്നു. കേളിയുടെ ഓണാഘോഷപരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ