• Logo

Allied Publications

Europe
ബിയർ നിറച്ച സ്വിമ്മിംഗ് പൂൾ കൗതുകമാകുന്നു
Share
ബെർലിൻ: വെള്ളത്തിനു പകരം ബിയർ നിറച്ച സ്വിമ്മിംഗ് പൂൾ. അതിൽ മുങ്ങിക്കുളിക്കാനും കോരിക്കുടിക്കാനും അവസരം. ഇതൊരു ബിയർ പ്രേമിയുടെ സ്വപ്നമല്ല. ഓസ്ട്രിയയിലെ ടൊറന്‍റിലെ സ്റ്റാർക്കൻബർഗേഴ്സ് കാസിലിൽ നടക്കുന്ന യാഥാർഥ്യമാണ്. 700 വർഷം പഴക്കമുള്ള സ്റ്റാർക്കെൻബർഗർ കാസിലിലെ നിലവറയിലെ ബ്രൗവറായി പൂളുകൾ സ്ഥിതി ചെയ്യുന്നത്.

സന്പൂർണ ബിയർ അനുഭവമാണ് ഇവിടെ പ്രദാനം ചെയ്യുന്നത്. ബിയറിന്‍റെ ചരിത്രവും ശാസ്ത്രവും ബിയർ കൗതുകങ്ങളും മുതൽ ബിയർ കുടിയും കുളിയും വരെ ഇവിടെയുണ്ട്.

ഒന്നും രണ്ടുമല്ല, 13 അടി വീതമുള്ള ഏഴു ബിയർ പൂളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചൂടുള്ള ബിയറും കുറച്ച് വെള്ളവും ചേർത്താണ് ഇവ നിറച്ചിരിക്കുന്നത്. ഓരോ പൂളിലും ഏകദേശം 42,000 പൈന്‍റ് ബിയർ ഉപയോഗിക്കുന്നു. ഇതിൽ മുങ്ങിക്കിടക്കാം, ഇരിക്കാം, കുളിക്കാം. നീന്താൻ മാത്രം ആഴവും പരപ്പുമില്ല. പ്രവേശനത്തിന് രണ്ട ് മണിക്കൂറിന്‍റെ ഒരു സെഷന് 200 ഓളം യൂറോ ചാർജ് ഈടാക്കും.

ഇതു വെറും ഫാന്‍റസിയുടെ പൂർത്തീകരണമല്ലെന്നാണ് അധികൃതർ പറയുന്നത്. വൈറ്റമിനുകളും കാൽഷ്യവും സമൃദ്ധമാണ് ബിയറിൽ. അതിൽ ഇരിക്കുന്നത് ചർമത്തിനു നല്ലതാണ്, മുറിവുകൾ കരിയാനും സോറിയാസിസ് പോലുള്ള കടുത്ത ത്വക്ക് രോഗങ്ങൾ മാറാനും ഇതു നല്ലതാണത്രെ.

ചൂടുള്ള ബിയറിൽ കിടന്ന് തണുത്ത ബിയർ കുടിക്കുന്നത് പ്രത്യേക അനുഭവമാണെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. എന്നാൽ, പൂളിലെ ബിയർ കുടിക്കുന്നത് നല്ലതായിരിക്കില്ലെന്നാണ് ഉപദേശം. ഒരു പക്ഷെ ഇതായിരിക്കാം ലോകത്തിലെ ആദ്യത്തെ ബിയർ സ്വിമ്മിംഗ് പൂൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ