• Logo

Allied Publications

Europe
ബോംബ് നിർവീര്യമാക്കാൻ ഫ്രാങ്ക്ഫർട്ടിൽ വൻ ഒഴിപ്പിക്കൽ
Share
ബെർലിൻ: ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിനാണ് ഫ്രാങ്ക്ഫർട്ട് സാക്ഷിയാകാൻ പോകുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് ഉപയോഗിച്ച് പൊട്ടാതെ കിടന്ന ബോംബ് നിർവീര്യമാക്കുന്നതിനാണിത്.

നഗരത്തിൽനിന്നു കണ്ടെടുത്ത ബോംബ് ഞായറാഴ്ചയാണ് നിർവീര്യമാക്കുക. ഇതിനായി പ്രദേശത്തുനിന്ന് എഴുപതിനായിരത്തോളം പേരെ ഒഴിപ്പിക്കും. കഴിഞ്ഞ ക്രിസ്മസിന് ഒൗഗ്സ്ബുർഗിൽ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് നിന്ന് 54,000 പേരെ മാറ്റിപാർപ്പിച്ചിരുന്നു. ബ്രിട്ടീഷ് നിർമിത ബോംബിന് 1.8 ടണ്‍ ഭാരവും 2 മീറ്റർ നീളവുമുണ്ട്.

ഫ്രാങ്ക്ഫർട്ടിലെ ഗോയ്ഥെ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന വെസ്റ്റെൻഡ് പ്രദേശത്ത് കെട്ടിട നിർമാണത്തിനായി നിലം കുഴിക്കുന്പോഴാണ് ബോംബ് കണ്ടെടുത്തത്. പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് 70 വർഷം പിന്നിടുന്പോഴും ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ബോംബ് ലഭിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല.

ബ്ലോക്ക്ബസ്റ്റർ എന്നാണ് ഇതിന് യുദ്ധകാലത്തു നൽകിയിരുന്ന ചെല്ലപ്പേര്. ഒരു പ്രദേശത്തെ മുഴുവൻ കെട്ടിടങ്ങളും റോഡുകളും ഒറ്റയടിക്ക് നശിപ്പിക്കാനുള്ള ശേഷിയാണ് ഇത്തരമൊരു പേരു വരാൻ കാരണം.

രണ്ടാം ലോകമഹായുദ്ധകാലത്ത് വർഷിക്കപ്പെട്ട് കാണാതെ കിടക്കുന്ന ഏതാണ്ട് ഇരുപതിനായിരത്തോളം ബോംബുകൾ ജർമനിയുടെ മണ്ണിൽ ഇപ്പോഴുമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.